1906 ൽ ജർമൻകാരനായ ഡോ. അലോയ് അൽസ്ഹൈമർ ആണ് രോഗത്തെക്കുറിച്ചു ആദ്യമായി പഠനം നടത്തിയത്
അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ആ പേരു നൽകിയത്
രോഗം, ചികിത്സ, പ്രതിരോധം എന്നിവ സംബന്ധിച്ച് അവബോധം വളർത്തുകയാണ് അൽസ്ഹൈമേഴ്‌സ് ദിനത്തിന്റെ ലക്ഷ്യം
Photo Credit: Dmytro Zinkevych/ Shutterstock.com
Mail This Article
×
ADVERTISEMENT
ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.