ഭിന്നശേഷിക്കാരെന്നാൽ കഴിവുകെട്ടവരല്ല, വ്യത്യസ്തരാണ് എന്ന കാര്യം അംഗീകരിക്കണം.
അവരെ പരിപാലിക്കുന്നവർക്കും കരുതലും പരിഗണനയും ആവശ്യമാണ്.
ചക്കരമുത്ത് എന്ന ചിത്രത്തിലെ ഒരു ദൃശ്യം
Mail This Article
×
ADVERTISEMENT
പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.