ADVERTISEMENT

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് വീടിനു സമീപം ചിലരെ കണ്ടതായും പൊലീസിൽ പരാതി നൽകാമെന്നു താനും അമ്മയും പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്നായിരുന്നു ഗൗരിയുടെ മറുപടിയെന്നും സഹോദരി കവിത ലങ്കേഷ് പ്രത്യേക കോടതിയിൽ മൊഴി നൽകി. 2017 സെപ്റ്റംബർ 5നു ഗൗരി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഇന്നലെ ആരംഭിച്ച വിചാരണയിലാണ് സാക്ഷി കൂടിയായ കവിതയെ വിസ്തരിച്ചത്. കർണാടക സംഘടിത കുറ്റകൃത്യ നിരോധന നിയമ (കകോക്ക) കേസുകൾ പരിഗണിക്കുന്ന കോടതിയിൽ എല്ലാമാസവും 5 ദിവസമാണു വിചാരണ. 

Content Highlight: Gauri Lankesh murder case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com