Activate your premium subscription today
Tuesday, Apr 1, 2025
മൂന്നാർ∙ വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാർച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ വന്യജീവി സങ്കേതമായി ഇരവികുളത്തെ സർക്കാർ പ്രഖ്യാപിച്ചത്. 1978 ൽ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഈ പ്രദേശം പണ്ടുകാലത്ത് തേയില വ്യവസായത്തിനെത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895 ൽ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിത പ്രദേശമാക്കി. 1971 ൽ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് 1975 ൽ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.
മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലത്തെ തുടർന്നു രണ്ടു മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിനു തുറക്കും.ടൂറിസം സോണായ രാജമലയിൽ അന്നുമുതൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കും.ഈ സീസണിൽ ഇതുവരെ എൺപതിലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്.ഏപ്രിൽ 20നു ശേഷംഇത്തവണത്തെ വരയാട്
മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ രണ്ടു മാസത്തേക്ക് അടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ, സന്ദർശകമേഖലയായ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. ഇരവികുളത്ത് ഈ സീസണിൽ ഇതുവരെ 10 വരയാടിൻകുഞ്ഞുങ്ങൾ
മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ രണ്ടു മാസത്തേക്ക് അടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ, സന്ദർശകമേഖലയായ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. ഇരവികുളത്ത് ഈ സീസണിൽ ഇതുവരെ 10 വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായി വനംവകുപ്പ് അറിയിച്ചു.
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തെ കാർബൺ ന്യൂട്രലാക്കി മാറ്റുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഏഷ്യയിൽ കാർബൺ ന്യൂട്രലാകുന്ന ആദ്യ ഉദ്യാനമാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഇരവികുളത്തിനുള്ളിൽ 10 ഡീസൽ ബസുകളാണ് ഓടുന്നത്. അവ മാറ്റി ഇലക്ട്രിക് ബസുകൾ ആക്കും. ബസുകളുടെ ശബ്ദം ഇല്ലാതാകുന്നതോടെ വന്യമൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാതെ സഞ്ചാരം നടത്താമെന്നതും പ്രത്യേകതയാണ്. ദേശീയപാത 85ലെ വികസന പ്രവർത്തനങ്ങൾക്കായി നേര്യമംഗലം മേഖലയിൽ വനഭൂമി വിട്ടുനൽകുന്നതിനു ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
മൂന്നാർ ∙ മേയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇരവികുളം ദേശീയോദ്യാനം റെക്കോർഡിട്ടു. ദേശീയോദ്യാനത്തിൽപെട്ട രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി മേയ് ഒന്നു മുതൽ 31 വരെ 1.54 ലക്ഷം സഞ്ചാരികളെത്തി. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാത്രം 1,05,000 പേർ എത്തി. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി സീസണിൽ 83,000 പേർ
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇത്തവണ ഇപ്പോൾ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നതായാണ് സൂചന. സന്ദർശക സോണായ രാജമലയിൽ മാത്രം 5 കുഞ്ഞുങ്ങളെ കണ്ടെത്തി. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നിന് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്
മറയൂർ ∙ മൂന്നുമാസത്തിനിടെ 2 വനംവാച്ചർമാരെ ഉൾപ്പെടെ അഞ്ചുപേരെ കുത്തിപ്പരുക്കേൽപിച്ച വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ആനക്കുത്ത് ഭാഗത്തുനിന്നാണു കൂട്ടംതെറ്റിയ മുട്ടനാടിനെ പിടികൂടിയത്. ഇരവികുളത്തു തുറന്നുവിട്ടു. വരയാടിന്റെ കുത്തേറ്റ വനംവകുപ്പ് വാച്ചർ
ദേശീയോദ്യാനം സംരക്ഷിത പ്രദേശങ്ങൾ ഇവയൊക്കെ വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ? ഈ സംഭാഷണങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കാം വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ദേശീയോദ്യാനമാണ് ഇരവികുളം ദേശീയപാർക്ക്’ ചിന്നുമോൾ ഏതോ പുസ്തകം നോക്കി ഉറക്കെ വായിക്കുകയാണ്... ‘എന്താ ചിന്നൂ, സ്കൂൾ
മൂന്നാർ ∙ പൂർണമായും സൗരോർജത്തിലേക്കു മാറാൻ തയാറെടുത്ത് ഇരവികുളം നാഷനൽ പാർക്ക്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമലയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളും പൂർണമായി വൈദ്യുതി വാഹനങ്ങളാക്കി മാറ്റുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.