Activate your premium subscription today
Saturday, Apr 12, 2025
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്നങ്ങളുമായാണ് ഗര്‍ഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഗര്‍ഭകാല പ്രശ്നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന്‍ പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. മോണിങ്
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
ഹോസ്പിറ്റൽ ഡെലിവറി എന്നു പറയുമ്പോൾ അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്ന് സ്റ്റെറൈൽ അറ്റ്മോസ്ഫിയർ. ഇൻഫെക്ഷൻ എന്ന ചാൻസ് ഇല്ല. ഒരു ഡെലിവറി എന്നു പറയുമ്പോൾ ബേബിക്കും മദറിനും കെയറെടുത്തില്ലെങ്കിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറ്റനസ്, –––അങ്ങനെയൊക്കെ. അതുകൊണ്ട്
അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത. കഴിഞ്ഞയാഴ്ചയാണ് ഒൻപതുപേരുടെ അമ്മയായ അലക്സാൻഡ്രിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്. സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ചർമ്മത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളെയാണ് പാലുണ്ണി എന്ന് പറയുന്നത്. സാധാരണ കഴുത്തിൽ, കക്ഷം ഇവിടങ്ങളിലെ തൊലിയിൽ നിന്ന് അല്പം തൂങ്ങി നിൽക്കുന്ന രീതിയിൽ ആവും ഇവ കാണപ്പെടുക. കൺപോള, കാലിന്റെ മടക്കുകൾ എന്നിവിടങ്ങളിൽ ഒകെ ഇത് കണ്ടു വരുറുണ്ട്, മിക്കവാറും ഒന്നിൽ കൂടുതൽ പാലുണ്ണികൾ ഉണ്ടാവും. തൊലിയുടെ
കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ച് പ്രമുഖ ഹോളിവുഡ് താരദമ്പതികളായ എമി ജാക്സണും എഡ് വെസ്റ്റ്വിക്കും. കുഞ്ഞിനൊപ്പമുള്ള മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചത്. ഓസ്കര് അലക്സാണ്ടർ വെസ്റ്റ് വിക്ക് എന്നാണ് കുഞ്ഞിന്റെ പേര്. എമി ജാക്സൺ– എഡ് വെസ്റ്റ്വിക്ക് ദമ്പതികളുടെ ആദ്യത്തെ
പപ്പായ ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ
താരങ്ങളായ ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങളും ഇരുവരുടെയും മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചതു പോലെയായിരുന്നില്ലെന്ന് വ്ലോഗിലൂടെ പറയുകയാണ് ദേവികയും വിജയ്യും. ‘അത്ര
Results 1-10 of 351
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.