Activate your premium subscription today
Tuesday, Apr 1, 2025
എല്ലാ കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളും എൻജിനീയർ തയ്യാറാക്കണമെന്നുണ്ടോ ? ........ അങ്ങനെയില്ല എന്നാണ് ഉത്തരം ...... പക്ഷേ ഇങ്ങനെയൊരു ആനുകൂല്യത്തെ പറ്റി ജനങ്ങൾ ബോധവാൻമാരല്ല എന്നതും ഈ മേഖലയിലെ രജിസ്ട്രേഡ് എൻജിനീയർമാരും സൂപ്പർവൈസർമാരും ഇതിനെപ്പറ്റി വീട് നിർമിക്കുന്നവരോട് പറയുന്നില്ല എന്നതും പല തദ്ദേശ
വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്.മുൻകാലങ്ങളിലെ ഓല , പുല്ല് , ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ് , നിർമിക്കാനുള്ള എളുപ്പം , മരത്തിൻ്റെ ലഭ്യതക്കുറവും
പെർമിറ്റെടുത്താൽ എങ്ങനെയും കെട്ടിടം പണിയാം എന്നില്ല കേട്ടോ. എന്നാൽ ആരെങ്കിലും കാര്യമില്ലാതെ വിരട്ടിയാൽ പേടിക്കുകയും വേണ്ട. കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ പലരും ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ വരുത്തുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രഹേളികയായി മാറാനിടയുണ്ട്.
കഴിഞ്ഞ ദിവസമാണ് അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൗതുകകരമായ വിധിന്യായം വന്നത്. അയൽവീട്ടിൽ വളർത്തുന്ന പൂവൻ കോഴി രാത്രി കൂവുന്നതിനാൽ ഉറക്കം കിട്ടുന്നില്ല എന്ന പരാതിയിലെ പരിഹാര നിർദ്ദേശമാണ് കൗതുകകരമായത്.
നഗരങ്ങളിൽ 5 സെന്റും ഗ്രാമങ്ങളിൽ 10 സെന്റും വയൽ നികത്തി വീട് വയ്ക്കാൻ അപേക്ഷിക്കുമ്പോൾ ഭൂമി തരംമാറ്റിയതിന്റെ രേഖകൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടരുതെന്ന് തദ്ദേശ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് മുൻപ് ഉത്തരവിറക്കിയെങ്കിലും ഒട്ടേറെ ഉദ്യോഗസ്ഥർ ഭൂമിതരംമാറ്റ അനുമതി വേണമെന്ന്
നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ
"ആളറിഞ്ഞു കളിക്കെടാ" ... പല സിനിമകളിലും നായകൻ വില്ലനോടോ അല്ലെങ്കിൽ തിരിച്ചോ പറയുന്ന ഡയലോഗാണിത്. സിനിമ അവിടെ നിൽക്കട്ടെ, കെട്ടിട നിർമാണത്തിലും തരമറിഞ്ഞ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ വിവരമറിയും. കൈയിലെ പണം പോയിക്കിട്ടും. കെട്ടിട നിർമാണ ചട്ട പ്രകാരം പ്രധാനമായും പന്ത്രണ്ട് തരം (Occupancy group)
"പൊക്കമില്ലായ്മയാണെൻ്റെ പൊക്കം "കവി കുഞ്ഞുണ്ണി മാഷ് പാടിയ വരികളാണിത്. കവിതയിൽ ഇങ്ങനെയൊക്കെ പറയാമെങ്കിലും കെട്ടിട നിർമാണത്തിൽ ചട്ട പ്രകാരമുള്ള ഉയരം ഇല്ല എങ്കിൽ പൊക്കമില്ലായ്മ വല്ലാത്ത വല്ലായ്മയായി മാറും. കെട്ടിട നിർമാണ ചട്ടപ്രകാരം കെട്ടിടങ്ങളുടെ ഉയരത്തിനും മുറികളുടെ ഉയരത്തിനുമൊക്കെ കണക്കുകളുണ്ട്.
ആശിച്ച് മോഹിച്ച് വീടുപണിയാൻ തീരുമാനിച്ച് എൻജിനീയറെ കണ്ട് ഒരുപാട് വട്ടം ചർച്ച നടത്തിയ ശേഷം തീരുമാനിച്ചുറപ്പിച്ച പ്ലാൻ പ്രകാരം തദ്ദേശസ്ഥാപനത്തിൽ നിന്നും പെർമിറ്റെടുത്തു. എങ്കിലും നിർമാണമാരംഭിക്കാൻ ഒരുങ്ങുമ്പോഴേ പ്ലാനിൽ വ്യതിയാനങ്ങൾ വരാൻ തുടങ്ങും. ആദ്യ സംഭാവന കുറ്റിയടിക്കാൻ വന്ന വാസ്തുക്കാരന്റെ ആകും.
യഥാർഥത്തിൽ ആളുകൾക്ക് തെറ്റിദ്ധാരണയുള്ള ഒരു വിഷയമാണ് കെട്ടിട നികുതി (Building tax). പലരും ധരിച്ചിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ അടവാക്കുന്നതാണ് കെട്ടിട നികുതി എന്നാണ്. എന്നാൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നത് വസ്തുനികുതിയാണ് (Property tax). അപ്പോൾ കെട്ടിട നികുതിയോ? ഉണ്ട് , കെട്ടിട നികുതി
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.