Activate your premium subscription today
Sunday, Mar 30, 2025
കൊച്ചി ∙ ഗോത്രവർഗ ജീവിതത്തിന്റെ നേരനുഭവങ്ങളെ നോവലും കഥകളുമാക്കി ശ്രദ്ധനേടിയ പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു. വർഷങ്ങളായി എളമക്കര പുതുക്കലവട്ടത്തെ വാടകവീട്ടിൽ താമസിക്കുന്ന നാരായനെ ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല........ Narayan | Novelist | Manorama News
നാരായനെ എഴുത്തുകാരനാക്കിയത് ഒരു നോവൽ. മഹത്തായ കൃതികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എഴുത്തുകാരായവരുടെ കഥകൾക്കു ലോകത്തു പഞ്ഞമില്ലെങ്കിലും നാരായനെ എഴുത്തുകാരനാക്കിയത് അത്തരമൊരു കൃതിയല്ല. ഒരു വാരികയിൽ വന്നുകൊണ്ടിരുന്ന തുടരൻ നോവൽ. വായിച്ച ഒരു സുഹൃത്താണ് അതു നാരായന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേരളത്തിലെ
ചെറ്റപ്പുരയല്ല, കാട്ടുകല്ലുകൊണ്ടു തറ കെട്ടി പനയോല കുത്തിമറച്ചു മേഞ്ഞ്, മുൻവശത്തു തിണ്ണയും വാതിലുമുള്ള വീട്. തീരെ വിലകുറഞ്ഞതും മുഷിഞ്ഞതുമായ മുണ്ടും ബ്ളൗസും ധരിച്ച മെലിഞ്ഞ ഒരു സ്ത്രീ. നാഴിയും ഉരിയുമൊക്കെപ്പോലെ അഞ്ചാറു പിള്ളേരും. ചിലതിനൊന്നും ഒരു കോണകം പോലുമില്ല. മുറ്റത്തിട്ട തെങ്ങോലയുടെ മീതെ വച്ച്
കൊച്ചി∙ പ്രമുഖ സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുതിയ ആദ്യ നോവലായ കൊച്ചരേത്തിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.......Narayan | Novelist | Manorama News
നോവൽ എഴുതാതെ നോവലിസ്റ്റ് ആയി അറിയപ്പെട്ട എഴുത്തുകാരനാണ് നാരായൻ. കൊച്ചരേത്തി മുതൽ അദ്ദേഹം എഴുതിയതെല്ലാം നോവലും കഥകളുമായാണ് അറിയപ്പെട്ടതെങ്കിലും നാരായൻ എഴുതിയതെല്ലാം ജീവിതത്തിന്റെ നേർച്ചിത്രങ്ങളായിരുന്നു. പൊതു സമൂഹത്തിൽ നിന്നു പറത്താക്കപ്പെട്ട ഗോത്രജീവിതത്തിന്റെ ജീവിത സമരങ്ങൾ. ജീവിതം
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.