Activate your premium subscription today
Saturday, Apr 12, 2025
2017ൽ സന്ധ്യ മേനോൻ എഴുതിയ 'വെൻ ഡിംപിൾ മെറ്റ് ഋഷി' എന്ന നോവൽ ഇന്ത്യൻ യുവാക്കള്‍ക്കിടയിൽ തരംഗമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നോവലിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് 'മിസ്മാച്ച്ഡ്' എന്ന പേരിൽ വെബ് സീരീസ് പുറത്തിറക്കിയതോടെയായിരുന്നു 'വെൻ ഡിംപിൾ മെറ്റ് ഋഷി' ചർച്ചയായത്. ഡിംപിൾ ഷായായി പ്രജക്ത കോലി,
ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ കന്നഡ പുസ്തകത്തിന്റെ വിവർത്തനം. ബാനു മുഷ്താഖ് എഴുതിയ ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലിഷ് പതിപ്പായ 'ഹാർട്ട് ലാമ്പ്' ആണ് പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ പുസ്തകം. ദീപ ഭാസ്തിയാണ് വിവർത്തനം. "സാമൂഹിക അതിർത്തിയിലുള്ളവരുടെയും ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഹാർട്ട് ലാമ്പ് ചിത്രീകരിക്കുന്നത്" എന്നാണ് വിധികർത്താക്കൾ പുസ്തകത്തെ വിശേഷിപ്പിച്ചത്.
വായനക്കാർക്കിടയിൽ പുതിയ തരംഗമായി പ്രജക്ത കോലിയുടെ നോവൽ 'ടൂ ഗുഡ് ടു ബി ട്രൂ'. അഭിനേത്രിയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും സാമൂഹിക പ്രവർത്തകയുമായ പ്രജക്ത കോലി 2025 ജനുവരി 13നാണ് തന്റെ ആദ്യ നോവലായ 'ടൂ ഗുഡ് ടു ബി ട്രൂ' പുറത്തിറക്കിയത്. ഹാർപ്പർ ഫിക്ഷൻ ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകം, പുറത്തിറങ്ങി ഒരു
നിരൂപക പ്രശംസ നേടിയ 'ദി ഐവറി ത്രോൺ' (2015), 'റെബൽ സുൽത്താൻസ്' (2018), 'ദ് കോർട്ടസൻ', 'ദ് മഹാത്മാ ആൻഡ് ഇറ്റാലിയൻ ബ്രാഹ്മിൻ' (2019), 'ഫോൾസ് അലൈസ്' (2021) എന്നിവയുടെ രചയിതാവാണ് മനു എസ്. പിള്ള. ശശി തരൂർ എംപിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്തിരുന്ന മനു, ദി ഐവറി ത്രോൺ എന്ന ആദ്യ പുസ്തകത്തോടെ ഇന്ത്യൻ
പ്രശസ്തമായ ജെസിബി പുരസ്കാരത്തിനുള്ള (25 ലക്ഷം രൂപ) ചുരുക്കപട്ടികയിൽ ഇടം നേടി മലയാളികൾ എഴുതിയ 2 നോവലുകൾ. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം 'മരിയ ജസ്റ്റ് മരിയ', മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ
"കുട്ടിക്ക് വായനാശീലം തീരെയില്ല. പുസ്തകത്തോട് വലിയ താത്പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്‍സുമൊക്കെയാണ് ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണിത്. എന്നാല്‍ ഇത്തരം പരാതികള്‍ക്കിടയിലും പുസ്കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്. അത്തരത്തില്‍
എഡ്ഗർ അലൻ പോ എഴുതിയ ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് എന്ന ചെറുകഥയാണ് ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി കണക്കാക്കപ്പെടുന്നത്. 1841-ൽ ഗ്രഹാംസ് മാഗസിനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കഥ പിൻപറ്റിയാണ് പിന്നീട് ഹെർക്യൂൾ പെയ്റോട്ടും ഷെർലക്ക് ഹോംസും ഒക്കെ വന്നത്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന മിടുക്കനായ ഡിറ്റക്ടീവിനെ
ഒരു ഇന്ത്യൻ എഴുത്തുകാരനും കവിയും ഉപന്യാസകാരനുമാണ് വിക്രം സേത്ത്. 1952 ജൂൺ 20 ന് ഇപ്പോൾ കൊൽക്കത്തയിൽ ജനിച്ച സേത്ത് തന്റെ ഗഹനമായ കഥപറച്ചിലിലൂടെ സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. സ്വത്വം, പ്രണയം, സാംസ്കാരിക സംഘർഷം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത്. അവയിൽ
വ്യക്തി ആയിരിക്കെ നിരുപദ്രവകാരിയും നിസ്സഹായനുമാകുന്ന ആൾ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അപാര ശക്തിയുള്ള മറ്റൊരു വ്യക്തിത്വത്തിന്റെ ഉടമയാകും. അദ്ഭുതകരമാണ് പരിണാമം. ആളിന്റെ മനസ്സല്ല ആൾക്കൂട്ടത്തിന്; മനഃശാസ്ത്രവും വ്യത്യസ്തമാണ്. ആൾക്കൂട്ടം ചരിത്രത്തിൽ സൃഷ്ടിപരമായി ഇടപെട്ടിട്ടുണ്ട്;
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.