Activate your premium subscription today
Sunday, Mar 30, 2025
പയ്യന്നൂർ ∙ ഗുരുവായൂരിൽ പ്രഭാതത്തിൽ ഉണ്ണിക്കണ്ണന് മുഖംനോക്കാൻ കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിൽ കണ്ണാടിയും അഷ്ടലക്ഷ്മിയും ഉൾപ്പെട്ട വെങ്കല ശിൽപം ഒരുങ്ങി.ശിൽപി പി.വത്സനാണ് ശിൽപം നിർമിച്ചത്. വാസ്തു ശാസ്ത്രവിധിയനുസരിച്ച് 39 യവത്തിൽ 8 ഭാവത്തിലുള്ള ലക്ഷ്മിയും കണ്ണാടിയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാൻ
ഗുരുവായൂർ ∙ ഗംഗയെയും വരുണനെയും ആവാഹിച്ച രുദ്രതീർഥത്തിൽ ഭഗവാന്റെ പഞ്ചലോഹത്തിടമ്പുമായി തന്ത്രിയും ഓതിക്കന്മാരും പരിവാരങ്ങളും മുങ്ങിക്കയറി. പിന്നാലെ ആയിരക്കണക്കിന് ഭക്തർ തീർഥസ്നാനം നടത്തി. ഭഗവതിയുടെ വാതിൽ മാടത്തിൽ ഉച്ചപ്പൂജ കഴിഞ്ഞ് ദേവി എന്ന പിടിയാനപ്പുറത്ത് തിടമ്പു മാത്രമായി 11 ഓട്ട പ്രദക്ഷിണം
ഗുരുവായൂർ ∙ ഉത്സവം എട്ടാം വിളക്കിന് താന്ത്രിക പ്രധാനമായ ഉത്സവബലി നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങ് നിർവഹിച്ചു.ഗുരുവായൂരപ്പനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് പരിവാര ദേവകൾക്കും ബലിക്കല്ലിനും ഹവിസ്സ്് അർപ്പിച്ചു. കീഴ്ശാന്തി മേച്ചേരി
തിരുവനന്തപുരം∙ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപമാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരിയെ (52) തിരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കെ.എം അച്യുതൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
ഗുരുവായൂർ ∙ മേളം, തായമ്പക, കൂത്ത്, പാഠകം, കൊമ്പുപറ്റ്, കുഴൽപറ്റ്, മദ്ദളപ്പറ്റ്, നാഗസ്വരം എന്നീ ക്ഷേത്രകലകളും വാദ്യങ്ങളും ഗുരുവായൂർ ഉത്സവത്തിൽ പ്രധാനമാണ്. അകത്ത് ക്ഷേത്രകലകളും പുറത്ത് ജനപ്രിയ കലകളുമാണ് ഉത്സവത്തിന്റെ സവിശേഷത. രാവിലെ 7നും ഉച്ചകഴിഞ്ഞ് 3.30നും കാഴ്ച ശീവേലിക്ക് മേളം. ഉച്ചയ്ക്ക്
ഗുരുവായൂർ ∙ ഉത്സവം ആറാം വിളക്ക് ദിവസമായ നാളെ ഉച്ചകഴിഞ്ഞുള്ള കാഴ്ച ശീവേലിക്ക് കൊമ്പൻ നന്ദൻ സ്വർണക്കോലം എഴുന്നള്ളിക്കും.തുടർന്ന് ആറാട്ട് ദിവസം വരെ പ്രധാന എഴുന്നള്ളിപ്പിന് സ്വർണക്കോലമാണ് എഴുന്നള്ളിക്കുക.മരതകപ്പച്ചയും വീരശൃംഖലയും സ്വർണപ്പൂക്കളും നിരത്തിയ കോടികൾ വില മതിക്കുന്ന സ്വർണക്കോലം ഉത്സവം 5
തൃശൂർ∙ ഗുരുവായൂർ ദേവസ്വം ഉത്സവത്തിന്റെ മൂന്നാം ദിവസമായ മാർച്ച് 12ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നർത്തകി ശ്രീജ രവികുമാർ ഭാരതനാട്യം അവതരിപ്പിച്ചു. ശ്രീജയുടെ അമ്മ രാധ രവികുമാർ ആണ് വസ്ത്രാലങ്കാരം ചെയ്തത്. ജേഷ്ഠൻ ആർ.ഹരികൃഷ്ണന്റെ മൃദംഗം വായനയും ജേഷ്ഠപത്നി ഷാനി ഹരികൃഷ്ണന്റെ വായ്പാട്ടും നൃത്താവിഷ്കാരത്തിന് മാറ്റുകൂട്ടി. വയലിനിൽ സുരേഷ് നമ്പൂതിരിയും ചമയത്തിൽ ജോയ്, ബാബു എന്നിവരും അണിചേർന്നു.
ഗുരുവായൂർ ∙ ആനയോട്ടത്തിൽ ജേതാവായ കൊമ്പൻ ബാലുവിന് ഉറക്കം കുറഞ്ഞു. ഇതോടെ ആനയെ ക്ഷേത്രത്തിൽ നിന്ന് ആനക്കോട്ടയിലേക്ക് മാറ്റി. പകരക്കാരനായി ദേവദാസ് ഇന്നു രാവിലെ ശ്രീഭൂതബലി നടത്തും. ഇന്നു വൈകിട്ട് മുതൽ കൊമ്പൻ രവികൃഷ്ണൻ ബാലുവിന്റെ ചുമതലകൾ ഏറ്റെടുക്കും. ആനയോട്ടത്തിൽ വിജയിക്കുന്ന ആന ഉത്സവം എട്ടാം വിളക്കു
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഉത്സവത്തിന് ആകെ ചെലവ് 4.55 കോടി രൂപ. ഇതിൽ 3.43 കോടി രൂപ പ്രസാദ ഊട്ടിനാണ്. ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് രാവിലെ 9 മുതൽ പ്രസാദ ഊട്ട് വിളമ്പും. ദിവസം ഒരു ലക്ഷത്തിലേറെ പേർ ഉത്സവത്തിന്റെ പ്രസാദ ഊട്ട് കഴിക്കും. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പാള പ്ലേറ്റിൽ കഞ്ഞി, മുതിരയും
Results 1-10 of 346
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.