ദാരിദ്ര്യത്തിനു നടുവിൽ പതിനാലാം വയസ്സിൽ പഠനം നിർത്തി ടോവ കൂലിവേലയ്ക്കു പോയി
കവിത, നോവൽ, കഥ, ബാലസാഹിത്യം എന്നിങ്ങനെ ഇരുപതോളം പുസ്തകങ്ങൾ ടോവ എഴുതി
Mail This Article
×
ADVERTISEMENT
ആദ്യ കവിതയോ കഥയോ അല്ലെങ്കിൽ ആദ്യ പുസ്തകമോ ഇറങ്ങുമ്പോഴുള്ള ആഹ്ലാദം പരിധിയില്ലാത്തതാണ്. എതിരെ വരുന്ന വ്യക്തിയെ തടഞ്ഞുവച്ച്, നിങ്ങൾ വായിച്ച് ആസ്വദിച്ച ആ കവിത എഴുതിയതു ഞാനാണ് എന്നു പറയാൻ തോന്നും. പതിനായിരങ്ങൾ തന്റെ കഥ ഇതിനകം വായിച്ചുകഴിഞ്ഞിട്ടുണ്ടാവും എന്നു വിചാരിക്കും. മാഗസിനുകൾ വിൽക്കുന്ന കടയിൽ പോയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.