Activate your premium subscription today
Saturday, Apr 5, 2025
ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ ഫണ്ടുകൾ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വാരത്തിന്റെ തുടക്കത്തിൽ ജാപ്പനീസ് മാർക്കറ്റിൽ കിലോ 350 യെന്നിനെ ചുറ്റിപ്പറ്റി നിലകൊണ്ട റബർ പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ ഈവാരം ആടിയുലഞ്ഞു. അമേരിക്കയുടെ ഉയർന്ന താരീഫ് പ്രഖ്യാപനം ചൈനീസ് ഓട്ടോമൊബൈൽ മേഖലയ്ക്കു
കേരളത്തിൽ കുരുമുളക് ഉൽപാദനം 25 ശതമാനം ഒരു വ്യാഴവട്ടത്തിനിടയിൽ കുറഞ്ഞെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ വിപണിയിലെ കുതിച്ചുചാട്ടത്തിന് ഇരട്ടി വേഗം പകർന്നു. ഇന്നലെ ക്വിന്റലിന് 600 രൂപ വർധിച്ച മുളകിന് ഇന്നു വീണ്ടും 600 രൂപ കൂടി ഉയർന്നു. അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ് ചുരുങ്ങി.
അമേരിക്കൻ തീരുവ വിഷയം ചൂടുപിടിച്ച് നിൽക്കുന്നതിനാൽ ഫണ്ടുകളും നിക്ഷേപകരും ഏഷ്യൻ റബർ അവധി വ്യാപാരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുകയാണ്. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഓഗസ്റ്റ് അവധി അതിൻറ 50, 100 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നതിനാൽ വിപണി പുതിയ ദിശകണ്ടെത്തും വരെ താൽക്കാലികമായി കിലോയ്ക്ക്
പെരുന്നാൾ രാവിന് ശേഷം ചൂടൻ വാർത്ത കുരുമുളകു വിപണിയിൽനിന്നു പുറത്തുവരുമെന്നു കഴിഞ്ഞ ദിവസം കർഷകശ്രീ ഉൽപാദകർക്കു നൽകിയ സൂചന ശരിവച്ച് ഉൽപന്നവില ക്വിൻറ്റലിന് 900 രൂപ ഒറ്റയടിക്കു വർധിച്ചു. ഗാർബിൾഡ് മുളക് 71,900 രൂപയിലും അൺ ഗാർബിൾഡ് കുരുമുളക് 69,900 രൂപയിലും വിപണനം നടന്നു. ആഭ്യന്തര
വേനൽ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമായെങ്കിലും റബർ മേഖലയിലെ വരണ്ട കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ല. കാർഷിക മേഖലയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ പിന്നിട്ട സീസണിലെ ചരക്ക് പൂർണമായി വിറ്റഴിച്ചിട്ടില്ല. ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളിൽ ഷീറ്റും ലാറ്റക്സും കുറഞ്ഞ അളവിലാണ് വിൽപന നടക്കുന്നത്.
വേനൽ മഴയുടെ വരവ് അടുത്ത സീസണിൽ കാപ്പി ഉൽപാദനം ഉയർത്താനുള്ള സാധ്യതകൾക്ക് ശക്തിപകർന്നു. വരണ്ടുണങ്ങിയ കാപ്പി ഉൽപാദക മേഖലകളിൽ ഏതാനും ദിവസങ്ങളിൽ ലഭ്യമായ മഴ കാപ്പിച്ചെടികൾ മികച്ചരീതിയിൽ പുഷ്പിക്കാൻ അവസരം ഒരുക്കും. കാലവർഷത്തിനു മുന്നോയുള്ള ഈ മഴ വിളവ് ഉയർത്തുമെന്ന നിഗമനത്തിലാണ് തോട്ടം മേഖല.
സംസ്ഥാനത്തെ കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. നാളികേര വിളവെടുപ്പു വേളയിലും ആവശ്യാനുസരണം കൊപ്രയും പച്ചത്തേങ്ങയും കണ്ടെത്താൻ മില്ലുകാർ ക്ലേശിക്കുന്നു. കഴിഞ്ഞ സീസണിൽ താങ്ങുവിലയ്ക്ക് കർഷകരിൽ നിന്നും സംഭരിച്ച പച്ചത്തേങ്ങയും കൊപ്രയും കേന്ദ്ര ഏജൻസി റിലീസ് ചെയ്താൽ വ്യവസായികൾ
ആഗോള തലത്തിൽ നാളികേര ക്ഷാമം രൂക്ഷമായതിനിടയിൽ വിപണിയിലെ പുതിയ ശക്തിയായി വളരുന്ന വിയറ്റ്നാമിൽനിന്നും ഞെട്ടിക്കുന്ന വിവരം. അവിടെ നാളികേര ഉൽപാദനം 50 ശതമാനം കുറയുമെന്നാണ് ഉൽപാദകരുടെ വിലയിരുത്തൽ. മറ്റ് ഉൽപാദക രാജ്യങ്ങളിലെന്ന പോലെ കാലാവസ്ഥ വ്യതിയാനം തന്നെയാണ് വിയറ്റ്നാമിലും വിളവ് ചുരുങ്ങാൻ
മഴമേഘങ്ങൾ ഏലക്ക ഉൽപാദകമേഖലയ്ക്കു മുകളിൽ വട്ടമിട്ട് കർഷകരെ മോഹിപ്പിച്ചെങ്കിലും കനിഞ്ഞില്ല. പിന്നിട്ട മൂന്നു ദിവസമായി തോട്ടം മേഖലയിലെ വരൾച്ചയ്ക്ക് മഴ ആശ്വാസം പകരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ മഴ പെയ്യും മുന്നേ കാറ്റിന്റെ താളത്തിന് അവ അകന്ന് പോവുകയാണ്. വേനൽ കടുത്തതോടെ ഏലക്ക ഉൽപാദകർ
നാളികേരോൽപന്നങ്ങളുടെ റെക്കോർഡ് കുതിപ്പു കണ്ട് ചെറുകിട കർഷകർ വിഷു വരെ കാത്തുനിൽക്കാതെ വിളവെടുപ്പിനു നീക്കം തുടങ്ങി. പല ഭാഗങ്ങളിലും പച്ചത്തേങ്ങ വില ഉയർന്നതാണ് നാളികേരം മൂത്ത് വിളയുന്നതു വരെ കാത്തുനിൽക്കാതെ ഉൽപാദകരെ വിളവെടുപ്പിന് പ്രേരിപ്പിക്കുന്നത്. വെളിച്ചെണ്ണ ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 900
Results 1-10 of 85
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.