Activate your premium subscription today
Monday, Mar 31, 2025
എടത്വ ∙ നെൽക്കൃഷിയിലെ കിഴിവ് അടക്കം ഒട്ടേറെ പ്രശ്നങ്ങൾ ഉള്ളപ്പോഴും കൊയ്ത്ത് 57 ശതമാനം പിന്നിട്ടു. കിഴിവു തർക്കത്തിൽ പെട്ട് പല പാടശേഖരങ്ങളിലും സംഭരണം തടസ്സപ്പെട്ടെങ്കിലും 45922.62 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. നിലവിൽ സംഭരണം നടത്തുന്ന മില്ലുകൾക്കു 89015.18 ടൺ നെല്ല് സംഭരിക്കാൻ സപ്ലൈകോ അനുവാദം
പെരുമ്പിലാവ് ∙ വരൾച്ച മൂലം തുടർച്ചയായ നാലാം വർഷവും കൃഷി നശിച്ചതോടെ കടവല്ലൂർ മേഖലയിലെ കൃഷിക്കാർ നെൽക്കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നു. കടവല്ലൂർ പാടശേഖരത്തിലെ നൂറോളം കർഷകർക്കാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്.ഇവിടെ മാത്രം 80 ഏക്കറോളം കൃഷി നശിച്ചു. പാടശേഖരത്തിൽ തോടിനോടു ചേർന്നു വലിയ കുഴിയെടുത്തു
കുട്ടനാട് ∙ വിളവെടുത്തിട്ട് 18 ദിവസം, നെല്ല് സംഭരണം നടക്കുന്നില്ല .കർഷകർ ദുരിതത്തിൽ. മുട്ടാർ കൃഷിഭവൻ പരിധിയിലെ പള്ളിക്കടവ് ളായിക്കരി പാടശേഖരത്തിലെ കർഷകരാണു നെല്ല് വിൽക്കാൻ സാധിക്കാതെ രാപകൽ കാവൽ നിൽക്കുന്നത്. മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള 8 ഏക്കർ കൃഷിയിടത്തിലെ നെല്ല് മഴയിൽ
കോട്ടയം ∙ നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി പകലും രാത്രിയും നീണ്ടുനിന്ന 10 മണിക്കൂർ സമരം. ജില്ലാ പാഡി ഓഫിസിൽ ഇതിനു മുൻപും കർഷകർ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും നീളുന്നത് അപൂർവം.കർഷകന്റെ നടുവൊടിക്കുന്ന തരത്തിലുള്ള കിഴിവ് സംഭരണത്തിന് എത്തിയ മില്ലുകാർ ആവശ്യപ്പെട്ടതോടെയാണു മണിക്കൂറുകൾ
ചങ്ങനാശേരി ∙ കൊയ്ത്തുകഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. നെല്ലുസംഭരണത്തിൽ കൂടുതൽ കിഴിവ് ലഭിക്കാൻ
തിരുവനന്തപുരം ∙ വന്യമൃഗങ്ങളോടും പരിസ്ഥിതി വെല്ലുവിളികളോടും മല്ലടിച്ച് വിളയിച്ച ‘കുഞ്ചിപ്പെട്ടി അരി’ മുഖ്യമന്ത്രിക്കു പിണറായി വിജയനു സമ്മാനിച്ച് ഇടുക്കി അടിമാലിയിലെ കട്ടമുടിയിൽ നിന്നുള്ള നീലമ്മ. ഹരിത കേരള മിഷന്റെ പരിസ്ഥിതി സംഗമം ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയുടെ ആദരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിത സമ്മാനമായി നീലമ്മ അരി കൈമാറിയത്. പ്രളയകാലത്തും മഹാമാരികാലത്തും നെല്ലും ഭക്ഷണവും തന്ന മുഖ്യമന്ത്രിക്കുള്ള നന്ദി പ്രകാശനമാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു നീലമ്മയുടെ സമ്മാനം.
പെങ്ങാമുക്ക് ∙ പച്ച പട്ടുടുത്ത കോൾപ്പാടങ്ങൾ വിളഞ്ഞ് സ്വർണ വർണമായതോടെ മേഖലയിൽ കൊയ്ത്തിന് തുടക്കമായി. ആദ്യം കൃഷിയിറക്കിയ പാടശേഖരങ്ങളിലാണ് കൊയ്ത്തിനുള്ള ഒരുക്കങ്ങളായത്. പെങ്ങാമുക്ക് നമ്പര പടവിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. 50 ഏക്കറോളം വിസ്തൃതിയുള്ള കോൾപ്പാടവിൽ ഉമ വിത്താണ് കൃഷി ചെയ്തത്.കാട്ടകാമ്പാൽ,
പത്തു മിനിറ്റ് കൊണ്ട് വേവുന്നതും, പാകമായിക്കിട്ടാന് മണിക്കൂറുകള്‍ എടുക്കുന്നതുമായ അരികളുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ വേവിക്കുകയേ ചെയ്യേണ്ടതില്ലാത്ത അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അസമിൽ ഉല്‍പ്പാദിപ്പിക്കുന്ന ഈ മാജിക് റൈസിന്റെ പേര് 'അഗോണിബോറ' എന്നാണ്. അരി വെള്ളത്തിൽ കുതിർത്തുവച്ചാൽ, അവ
ചിറ്റൂർ ∙ കൊയ്തെടുത്ത നെല്ല് ഉണക്കി ചാക്കിൽ നിറച്ചു വച്ചിട്ടു രണ്ടര മാസത്തിലേറെയായി. കാത്തിരിപ്പിനൊടുവിൽ നെല്ലെടുക്കാനെത്തിയപ്പോൾ വെള്ളനെല്ലാണെങ്കിൽ വേണ്ടെന്നു മില്ലുകാർ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ നെല്ലു സംഭരണം ആരംഭിച്ചെങ്കിലും വെള്ളനെല്ല് എടുക്കില്ലെന്ന മില്ലുകാരുടെ നിലപാട്
തിരുവനന്തപുരം ∙ കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വിലയുടെ സംസ്ഥാനവിഹിതമായി 352.50 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നേരത്തേ 2 തവണയായി 225 കോടി അനുവദിച്ചതുകൂടി ചേരുന്നതോടെ ഈയിനത്തിൽ ഈ സാമ്പത്തികവർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടിയും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
Results 1-10 of 277
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.