Activate your premium subscription today
Saturday, Apr 12, 2025
ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സ്ഥാപിക്കുന്ന ഓഫീസിന്റെ കാര്യങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ഈ നഗരത്തിനു പുറത്തുള്ളവർക്ക് ടെസ്ലയുടെ വാഹനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ എങ്ങനെ വിതരണം ചെയ്യുമെന്നതായിരുന്നു കമ്പനിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ആ
പ്രധാനമായും രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു ഇക്കുറി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പോരാട്ടം. ഒന്ന്, അമേരിക്കയുടെ അതിർത്തികളിൽ സുരക്ഷാവലയം തീർത്ത് അനധികൃത കുടിയേറ്റത്തിന് തടയിടും. രണ്ട്, രാജ്യത്തിന്റെ ഭീമൻ വ്യാപാരക്കമ്മി കുറയ്ക്കാനായി ഇറക്കുമതി താരിഫ് നയം പൊളിച്ചെഴുതും. രണ്ടു കാര്യങ്ങളും അധികാരത്തിലേറി വൈകാതെ തന്നെ ട്രംപ് നടപ്പാക്കി. ആദ്യത്തേതിനെ ജനം കൈയടിയോടെ വരവേറ്റു. രണ്ടാമത്തേതിനെയോ..? ഇല്ല. ട്രംപിന്റെ താരിഫ് നയത്തെ ഉൾക്കൊള്ളാൻ യുഎസിലെ ജനത്തിന് പറ്റുന്നില്ല. ഉപ്പുതൊട്ട് ആഡംബര കാറുകൾക്ക് വരെ സകലമാന സാധനങ്ങൾക്കും വില കുതിച്ചുകയറുമെന്നായാൽ ആർക്കാണ് പിന്തുണയ്ക്കാനാവുക? വിപണിയിലാകെ പരിഭ്രാന്തി. ഓഹരി വിപണികൾ നിലംപൊത്തി. മുഖ്യ ഓഹരി സൂചികകളൊന്നായ ഡൗ ജോൺസ് മാത്രം രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 3000 പോയിന്റിലേറെ. ആപ്പിളും ടെസ്ലയുമടക്കം മുൻനിര ടെക് കമ്പനികളുടെ വിപണി മൂല്യത്തില്‍ നിന്നുമാത്രം കൊഴിഞ്ഞുപോയത് 1.8 ലക്ഷം കോടി ഡോളർ. ഏതാണ്ട് 153 ലക്ഷം കോടി രൂപ. ഇതിൽ ആപ്പിളിന്റെ മാത്രം നഷ്ടം 53,300 കോടി ഡോളർ (45 ലക്ഷം കോടി രൂപ). എൻവിഡിയയ്ക്ക് 39,300 കോടി ഡോളറും ടെസ്ലയ്ക്ക് 13,900 കോടിയും ആമസോണിന് 26,500 കോടിയും മെറ്റയ്ക്ക് 20,000 കോടിയും നഷ്ടമായി എന്നറിയുമ്പോൾ മനസ്സിലാക്കാം ട്രംപിന്റെ പകരച്ചുങ്കം നയം സൃഷ്ടിക്കുന്ന ആഘാതം. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? എങ്ങനെയാണ് ട്രംപിന്റെ നടപടികൾ യുഎസിന് തിരിച്ചടിയായത്? പകരച്ചുങ്ക പ്രഖ്യാപനങ്ങൾ യുഎസിന് ഗുണകരമോ ദോഷകരമോ?
വാഷിംഗ്ടൺ ∙ ഈ മെയ് അവസാനത്തോടെ ഇലോൺ മസ്ക് ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ (ഡി ഓ ജി ഇ) നിന്ന് രാജി വച്ചൊഴിഞ്ഞേക്കുമെന്നു മസ്ക് തന്നെ സ്വയം വെളിപ്പെടുത്തി. അതിനകം താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ കൈവരിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിപോർട്ടുകൾ മസ്ക് അടുത്ത് തന്നെ
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനായി നിയമിക്കപ്പെട്ടത് സ്പേസ്എക്സ്, ടെസ്ല എക്സ് എന്നിവയുടെ സിഇഒ ഇലോൺ മസ്കായിരുന്നു.സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്
ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല, 2025ലെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വാഹന ഉൽപാദനത്തിലും വിൽപനയിലും നേരിട്ടത് കനത്ത നഷ്ടം. 2024ലെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്കാണ് ഇടിഞ്ഞത്
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ ചുമത്തുന്നത് ഉറച്ചതീരുമാനമാണെന്നും വിട്ടുവീഴ്ചയ്ക്കോ ഇളവിനോ ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് ഗവൺമെന്റിന്റെ നൈപുണ്യവികസന, ഉപദേശക വകുപ്പായ ഡോജിന്റെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ ടെസ്ലയ്ക്കെതിരെ (Tesla) യുഎസിൽ പലയിടങ്ങളിലും ആക്രമണം.
ടെസ്ലയുമായി സഹകരണം ശക്തമാക്കാൻ ടാറ്റ ഗ്രൂപ്പ്. വൈദ്യുത വാഹന നിർമാണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടെസ്ലയുമായി കൂടുതൽ സഹകരണത്തിനാണ് ടാറ്റ ഒരുങ്ങുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ ടെക്നോളജീസ്, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികൾ
സ്വയം ഓടിക്കാന്‍ കഴിയുന്ന കാറുകളാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കാണുന്ന സ്വപ്നം. അതുവരെയുണ്ടായിരുന്ന വഴികളിലൂടെയല്ല തനതു വഴികളിലൂടെയാണ് മസ്ക് ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും തുടരുന്നതും. ടെസ്ലയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയും വ്യത്യസ്തമാണ.് റഡാറുകളോ ലിഡാറുകളോ അടക്കമുള്ള
ബര്‍ലിന്‍∙ ടെസ്ല കാർ കമ്പനിയുടെ ബർലിനിലെ നിർമാണ കേന്ദ്രത്തിലെ രോഗികളായ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന ടെക് കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഭീഷണി വിവാദമാകുന്നു. ടെസ്ലയുടെ യൂറോപ്പിലെ പ്രധാന ഫാക്ടറിയാണ് ബർലിനിലേത്.
Results 1-10 of 231
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.