Activate your premium subscription today
Saturday, Apr 5, 2025
ന്യൂഡൽഹി ∙ ഒരു വർഷ ബിഎഡ് പ്രോഗ്രാം മടങ്ങിവരുന്നു. 4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്കു രൂപം നൽകി. ഏതാനും ദിവസം മുൻപു നടന്ന എൻസിടിഇ ഗവേണിങ് കൗൺസിൽ യോഗത്തിൽ
ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർഷം മുതൽ കേരളത്തിലെ എല്ലാ
ബിഎ, ബിഎസ്സി, ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടുവാകും അടിസ്ഥാന യോഗ്യത. നിലവിലുള്ള 2 വർഷ ബിഎഡും തുടരും. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 4 വർഷ ബിഎഡ് കോഴ്സ്
തിരുവനന്തപുരം ∙ പരീക്ഷാഫീസ് വർധിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ സർവകലാശാലകൾക്കു മന്ത്രി ആർ.ബിന്ദു നിർദേശം നൽകി. ഫീസ് വർധനയ്ക്കെതിരെ എല്ലാ വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെത്തുടർന്നാണു മന്ത്രി, സർവകലാശാല വിസിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തത്. സർവകലാശാലാതലത്തിൽ യോഗം
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ, കേരള സർവകലാശാലയും 4 വർഷ ഡിഗ്രി പ്രോഗ്രാം പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി
കേരളത്തിൽ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ പരിഷ്കാരമാണ് നാലുവർഷ ഡിഗ്രി കോഴ്സ് പദ്ധതി. ഇതു നടപ്പാക്കി ഒരു സെമസ്റ്റർ കഴിയാറായിട്ടും ഈ പദ്ധതിയെക്കുറിച്ചു ധാരാളം ചോദ്യങ്ങളുയരുന്നു. നമ്മുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിദേശസ്വപ്നങ്ങൾ ഒരുപാടുള്ളൊരു കാലത്ത് ആഗോളപ്രചാരത്തിലുള്ള നാലു വർഷ ഡിഗ്രി സമ്പ്രദായത്തിലേക്കു മാറുന്നത് ഉചിതംതന്നെ. കുട്ടികൾക്കു താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ചു പേപ്പറുകൾ (പുതിയ സമ്പ്രദായത്തിൽ കോഴ്സുകൾ) തിരഞ്ഞെടുത്തു പഠിക്കാൻ സാധിക്കും. എന്നാൽ, പ്രായോഗിക പരിമിതികൾമൂലം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾ ഉപയോഗിച്ചപ്പോൾ ടൈം ടേബിൾ തയാറാക്കുന്ന പ്രക്രിയ കീറാമുട്ടിയായി (പരീക്ഷാ ടൈം ടേബിൾ തയാറാക്കലും കീറാമുട്ടിയാണ്). അതു പരിഹരിക്കാൻ ചില കോളജുകളിലെങ്കിലും അധ്യാപകർ എട്ടര മുതൽ അഞ്ചര വരെ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്; അവർക്കു നല്ല നമസ്കാരം. ക്യാംപസിൽ അധ്യാപകർ ഒരു മണിക്കൂർ കൂടുതലായി ചെലവഴിക്കണമെന്നു സർക്കാർ ഉത്തരവുതന്നെ വന്നിട്ടുമുണ്ട്. അക്കാദമിക് പരിഗണനയൊന്നും കൂടാതെ, ബുദ്ധിമുട്ടു കുറവുള്ളതും മാർക്ക് എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ കോഴ്സുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന
കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിഎഡിന് എസ്സി/എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റിനു നാളെ വൈകിട്ടു 4 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. സംവരണ വിഭാഗക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. മുൻ അലോട്മെന്റിൽ പ്രവേശനം എടുക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും ഉൾപ്പെടെ അവസരമുണ്ട്.
ന്യൂഡൽഹി ∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള 4 വർഷ ബിഎസ്സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൗൺസലിങ് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യാം. പുതുക്കിയ കോഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും. എംഫിൽ കോഴ്സ് 2025–26 അധ്യയന വർഷത്തോടെ അവസാനിപ്പി ക്കുന്നതിന്റെ
തിരുവനന്തപുരം ∙ നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് കേരള സർവകലാശാലാ റജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ മറുപടി നൽകുന്നു. സമയം ഇന്നു വൈകിട്ട് 6.30 മുതൽ 7.30 വരെ. വിളിക്കേണ്ട നമ്പർ: 0471 2334658 (മനോരമയുടെ മറ്റു നമ്പറുകളിൽ സേവനം ലഭ്യമല്ല).
തിരുവനന്തപുരം ∙ 4 വർഷ ബിരുദ പ്രോഗ്രാമുകൾക്കു സംസ്ഥാനത്തു തുടക്കമായി. വിജ്ഞാനോത്സവം നടത്തിയാണു വിദ്യാർഥികളെ കലാലയങ്ങളിലേക്കു സ്വീകരിച്ചത്. സംസ്ഥാനതല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ ഉദ്ഘാടനം ചെയ്തു. നിശ്ചിത സിലബസ് പൂർത്തിയാക്കി 3 വർഷത്തെ (6 സെമസ്റ്ററുകൾ)
Results 1-10 of 69
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.