Activate your premium subscription today
Saturday, Mar 29, 2025
ടെക്സസ് ∙ ടെക്സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പത്തൊൻപതാം നൂറ്റാണ്ടിൽ ക്ഷയരോഗം യുഎസിനെ കീഴ്പ്പെടുത്തി. ഒട്ടേറെ ക്ഷയരോഗികളെ ഒരു ഗുഹയ്ക്കുള്ളിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. ഗുഹയ്ക്കുള്ളിലെ വായു ഇവരുടെ ക്ഷയരോഗം സുഖപ്പെടുത്തുമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ ഈ ഗുഹയുടെ പേരാണ് മാമ്മോത്ത് കേവ്. പേരു സൂചിപ്പിക്കുന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ
ഫിലഡൽഫിയ ∙ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുൻപ് വംശനാശം സംഭവിച്ച മൃഗത്തിന്റെ 7 അടി നീളമുള്ള കൊമ്പ് പല്ലുകള്‍, തോളെല്ല്, വാരിയെല്ല് അടക്കം ഇരുപതില്‍പ്പരം ശരീരഭാഗങ്ങള്‍ അമേരിക്കയിലെ നോര്‍ത്ത് ഡെക്കോഡ, ബ്യൂല കല്‍ക്കരി ഖനിക്ക് സമീപത്ത് കണ്ടെത്തി.
ഉത്തരകാശിയിലെ തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയത് കൂട്ടുകാർ അറിഞ്ഞിരിക്കുമല്ലോ. തുരങ്കങ്ങൾ മനുഷ്യനിർമിതമാണെങ്കിൽ ഗുഹകൾ പലപ്പോഴും പ്രകൃതി നിർമിക്കുന്നതാണ്. ഗുഹകളിലും ആളുകൾ പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനമാണ് മാമ്മോത്ത് ഗുഹ. നൂലാമാലകൾ പോലെ വഴിതിരിഞ്ഞു പോകുന്ന ധാരാളം
ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനമായ മാമ്മോത്ത് ഗുഹയുടെ നീളം നിർണയിച്ച് ശാസ്ത്രജ്ഞർ. പുതിയ വിവരപ്രകാരം676 കിലോമീറ്ററാണ് ഈഗുഹാഭീമന്റെ നീളം. കേരള സംസ്ഥാനത്തിന്റെ വടക്കു മുതൽ തെക്കുവരെയുള്ള നീളം 585 കിലോമീറ്ററാണ്. അതായത് മാമ്മോത്ത് ഗുഹയ്ക്ക് കേരളത്തേക്കാൾ നീളമുണ്ടെന്ന് അർഥം.യുഎസിലെ കേവ് റിസർച്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.