Activate your premium subscription today
Wednesday, Apr 2, 2025
എഴുത്തിലൂടെ, പ്രത്യേകിച്ചും കവിതയിലൂടെ, കാൽനൂറ്റാണ്ടുകൊണ്ട് ഞാൻ എത്തിച്ചേർന്ന ഇടം വളരെ സ്വാഭാവികമായുണ്ടായ ഒന്നായി കരുതുന്നില്ല. ഏകാന്തമായ ഒരന്വേഷണം, സാമൂഹികവും അനുഭവപരവുമായ ബോധ്യങ്ങളിൽനിന്നു പിന്തിരിയാൻ കൂട്ടാക്കാത്ത മനസ്സ്, തിരസ്കരിക്കപ്പെട്ടിട്ടും ഇകഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും എഴുതിയും പറഞ്ഞും പാരമ്പര്യഭാവുകത്വത്തെ അലോസരപ്പെടുത്താൻ (തെല്ലെങ്കിലും) അവധാനതയോടും ക്ഷമയോടും കൂടി നടത്തിയ ഇടപെടലുകൾ- ഇവയൊക്കെയാവാം എന്നെ ഇവിടെവരെയെത്തിച്ചത്.
കവിതകൊണ്ട് ചേര്‍ക്കപ്പെട്ടരായിരുന്നു ഞങ്ങള്‍. ഒരു കവിത വായിച്ചുണ്ടായ ഇഷ്ടത്തെ വാരിയെല്ല് ഞെരുങ്ങും വിധമൊരു കെട്ടിപ്പിടുത്തത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഒരിക്കല്‍ എന്നിലേക്ക് പെരുമഴപോലെ സ്നേഹാദരവുകള്‍ ചൊരിഞ്ഞ ബിനു ഹൃദയം തകര്‍ത്തുകൊണ്ട്, കൈവിടുവിച്ച് ഇങ്ങനെ മുമ്പേ നടന്നകലുമെന്ന് ആരറിഞ്ഞു.
ജനാധിപത്യത്തിലെ രാജാധിപത്യം അനുഭവിക്കുന്നവര്‍ക്ക് ഏറെ കൗതുകകരമാണ് ആധുനിക കാലത്തും രാജവാഴ്ച നിലവിലുള്ള രാജ്യം. ആളോഹരി ആനന്ദത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം കൂടിയാണത്. നമ്മുടെ സ്വന്തം അയല്‍ രാജ്യം. പാസ്പോര്‍ട്ടോ വീസയോ ഇല്ലാതെ അതിര്‍ത്തി കടക്കുകയും നല്ല ഓര്‍മകളുമായി തിരിച്ചുവരികയും
കവിതയുടെ ജനാധിപത്യ റിപ്പബ്ലിക്കിലെ ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധികളാണ് പി.രാമനും എം.ആര്.രേണുകുമാറും. 2019-ലെ സാഹിത്യ അക്കാദമി പുരസ്കാരാത്തിലൂടെ അംഗീകരിക്കപ്പെട്ട കവികള്‍. വൈവിധ്യങ്ങളെ അംഗീകരിക്കുന്നവരും ഭാവുകത്വത്തിന്റെ വ്യത്യസ്ത വഴികളിലൂടെ ഭയമില്ലാതെ കവിതയെ നയിക്കുന്നവരും. മുഖ്യധാരയോട്
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.