Activate your premium subscription today
Wednesday, Apr 2, 2025
സമൂഹത്തിൽ പെരുകുന്ന അക്രമങ്ങൾ അമർച്ച ചെയ്യാൻ സ്ത്രീകൾക്കു കഴിയുമെന്ന് സാമൂഹികപ്രവർത്തക ദയാബായി. ഇതിനായി മക്കൾക്കു ചെറുപ്പം മുതലേ മൂല്യങ്ങളും അച്ചടക്കവും പകർന്നുനൽകണം. ഭക്ഷണം കഴിക്കാൻ പോലും കുട്ടികളുടെ കയ്യിൽ അമ്മമാർ മൊബൈൽ ഫോൺ കൊടുക്കുന്ന സ്ഥിതിയാണ്. പഠനത്തിന് ആവശ്യമെങ്കിൽ ആ സമയത്തു മാത്രമേ മൊബൈൽ ഫോൺ നൽകാവൂ. സ്കൂളിന്റെ മതിലിനപ്പുറം ലഹരിമരുന്നു വിൽപനയുണ്ട്. അതിനാൽ കുട്ടികളുടെ കയ്യിൽ രക്ഷിതാക്കൾ വലിയ തുക കൊടുത്തുവിടരുതെന്നും ദയാബായി ‘മനോരമ’യോടു പറഞ്ഞു.
കൊച്ചി∙ മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാന്ധി കാട്ടിയ വഴികളിലെ വെളിച്ചം തന്നെയാണ് ഏവർക്കും ജീവിതത്തിലേക്കുള്ള
മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ സേവനങ്ങളിലൂടെ 1980 മുതൽ ശ്രദ്ധേയയായ ദയാബായി കാസർകോട്ടെ കാഞ്ഞങ്ങാട്ടേക്കു താമസം മാറ്റുന്നു. 1996 ൽ പിതാവ് മരിച്ചപ്പോൾ കോട്ടയത്തെ കുടുംബസ്വത്ത് വിറ്റ് മധ്യപ്രദേശിൽ വാങ്ങിയ 4 ഏക്കർ സ്ഥലം ഒരു ട്രസ്റ്റിന് കൈമാറി കാഞ്ഞങ്ങാട്ടേക്ക് എത്താനാണു തീരുമാനം. ഒപ്പം തന്റെ പ്രിയപ്പെട്ട കുതിര ചാന്ദ്നിയെയും കൊണ്ടുവരുമെന്നു ദയാബായി പറഞ്ഞു.
പാലക്കാട് ∙ എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനായാണു യുവതലമുറ പ്രവർത്തിക്കേണ്ടതെന്ന് സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. ഒലവക്കോട് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ഒരു മരച്ചുവട്ടിൽ ദയാബായിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. ഇന്ത്യൻ
കാസർകോട് ∙ തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ അമ്മയും കുഞ്ഞും ആശുപത്രി തുറന്നത് ഒഴികെ മറ്റൊന്നും നടപ്പാകാത്ത സാഹചര്യത്തിൽ തുടർ സമരം ആരംഭിക്കുമെന്ന് ദയാബായി. കാസർകോട് മെഡിക്കൽ കോളജ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് 29ന് മൂവ്മെന്റ് ഫോർ ബെറ്റർ കേരളയുടെ നേതൃത്വത്തിൽ
പാലക്കാട് ∙ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി താൻ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ വീണ്ടും സമരം ആരംഭിക്കുമെന്നു സാമൂഹികപ്രവർത്തക ദയാബായി മുന്നറിയിപ്പു നൽകി. ഇത്തവണ കാസർകോട്ടോ കൊച്ചിയിലോ ആകും സമരം. സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ടെന്ന് അവർ മനോരമയോടു പറഞ്ഞു.
ദുബായ്∙ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി നിരാഹാരം നടത്തി 7 മാസം കഴിഞ്ഞിട്ടും സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നുപോലും നടപ്പായില്ലെന്നു സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ 19 ദിവസത്തെ സമരം, ഒക്ടോബർ 20നാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി മെഡിക്കൽ ക്യാംപ് നടത്തുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളെല്ലാം സർക്കാർ മറന്നെന്നും ദയാബായി ചൂണ്ടിക്കാട്ടി. അമ്മയും കുഞ്ഞും ആശുപത്രി തുറന്നെങ്കിലും ജീവനക്കാരെ നിയമിച്ചില്ല. രണ്ടു മാസത്തിനകം നടത്തുമെന്നു പറഞ്ഞ മെഡിക്കൽ ക്യാംപിനെക്കുറിച്ച് മിണ്ടാട്ടമില്ല. ക്യാംപിലേക്ക് 29,000 അപേക്ഷകൾ ലഭിച്ചെന്നാണു മനസ്സിലാക്കുന്നത്.
മസ്കത്ത്∙ കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം
കാസർകോട് ∙ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തി വന്നിരുന്ന ദയാബായിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോൾ അതിനിടയിലുണ്ടായ ബഹളത്തിൽ ബാഗും പണവും നഷ്ടപ്പെട്ടതായി ദയാബായി പറയുന്ന സാഹചര്യത്തിൽ പ്രസ്തുത ബാഗും പണവും കണ്ടെത്താൻ ശക്തമായ അന്വേഷണം വേണമെന്നു സമര സംഘാടക സമിതി സർക്കാരിനോട്
കാസർകോട് ∙ തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടതത്രേ. ഒക്ടോബർ 12നാണു മോഷണം നടന്നത്.
Results 1-10 of 29
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.