Activate your premium subscription today
Saturday, Mar 29, 2025
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിൽ നിരവധിപേർ മരിച്ചതിനെ തുടർന്ന് ഒളിവിൽപോയ അബ്കാരിയായ മണിച്ചനെ പിടികൂടാൻ സഹായിച്ചത് ഒരു മൊബൈൽ ഫോണാണ്. ഫോൺ പിന്തുടർന്ന് പ്രതിയെ പിടികൂടിയ ആദ്യകാല കേസുകളില് ഒന്നുകൂടിയായിരുന്നു മണിച്ചന്റേത്.
തിരുവനന്തപുരം ∙ മണിച്ചൻ ഇനി ഡ്രാഗൺ പഴക്കൃഷി നടത്തും. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ 22 വർഷം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മണിച്ചൻ ഇനി ഡ്രാഗൺ കൃഷിയിലാണ് ഒരു കൈ നോക്കാനിറങ്ങുന്നത്. ‘കള്ളു കച്ചവടത്തിന് ഇനിയില്ല. കൃഷിയിലേക്ക് പൂർണമായും തിരിയാനാണ് ഉദ്ദേശ്യം’– മണിച്ചൻ പറഞ്ഞു.
കാട്ടാക്കട ∙ 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ 22 വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി മണിച്ചൻ (66) മോചിതനായി. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നെയ്യാറിനടുത്ത് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണു
കാട്ടാക്കട (തിരുവനന്തപുരം) ∙ 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ 22 വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി മണിച്ചൻ (66) മോചിതനായി. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്
തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. തിരുവന്തപുരംനെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് മണിച്ചൻ പുറത്തിറങ്ങി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ്സുഹൃത്തുക്കള് മണിച്ചനെ
വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
ന്യൂഡല്ഹി∙ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽമോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ. ജയിൽമോചനത്തിന്... 22 Manichan, Kalluvathukal Case, Manorama News
18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചന് പുറത്തിറങ്ങാൻ സാധിക്കുമോ?
തിരുവനന്തപുരം∙ സിനിമാക്കഥകളെ വെല്ലുന്നതാണ് മണിച്ചൻ അഥവാ ചന്ദ്രൻ എന്ന കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതിയുടെ ജീവിതകഥ. 22 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തിറങ്ങാൻ അനുമതി ലഭിച്ച മണിച്ചന്റെ ജീവിതം കുചേലനിൽ നിന്നു കുബേരനും വീണ്ടും കുലേചനുമായ അബ്കാരി രാജാവിന്റെ കഥകൂടിയാണ് . മദ്യരാജാവായി
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.