Activate your premium subscription today
Saturday, Mar 29, 2025
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിൽ നിരവധിപേർ മരിച്ചതിനെ തുടർന്ന് ഒളിവിൽപോയ അബ്കാരിയായ മണിച്ചനെ പിടികൂടാൻ സഹായിച്ചത് ഒരു മൊബൈൽ ഫോണാണ്. ഫോൺ പിന്തുടർന്ന് പ്രതിയെ പിടികൂടിയ ആദ്യകാല കേസുകളില് ഒന്നുകൂടിയായിരുന്നു മണിച്ചന്റേത്.
തിരുവനന്തപുരം ∙ മണിച്ചൻ ഇനി ഡ്രാഗൺ പഴക്കൃഷി നടത്തും. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ 22 വർഷം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മണിച്ചൻ ഇനി ഡ്രാഗൺ കൃഷിയിലാണ് ഒരു കൈ നോക്കാനിറങ്ങുന്നത്. ‘കള്ളു കച്ചവടത്തിന് ഇനിയില്ല. കൃഷിയിലേക്ക് പൂർണമായും തിരിയാനാണ് ഉദ്ദേശ്യം’– മണിച്ചൻ പറഞ്ഞു.
കാട്ടാക്കട (തിരുവനന്തപുരം) ∙ 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ 22 വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി മണിച്ചൻ (66) മോചിതനായി. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്
വിജിലൻസിന്റെ റിപ്പോർട്ടിൽ സിപിഎമ്മിന്റെ 2 നേതാക്കളും സിപിഐയുടെ വനിതാ നേതാവിന്റെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിലും തുടർനടപടികൾ അട്ടിമറിച്ചു. എന്തു കൊണ്ട്? ആരായിരുന്നു അട്ടിമറിക്കു പിന്നിൽ..? Manichan
തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. തിരുവന്തപുരംനെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് മണിച്ചൻ പുറത്തിറങ്ങി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ്സുഹൃത്തുക്കള് മണിച്ചനെ
ന്യൂഡൽഹി ∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ, പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെന്ന പേരിൽ മോചനം നിഷേധിക്കാനാകില്ലെന്നു ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
ന്യൂഡൽഹി ∙ കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ...
ന്യൂഡല്ഹി∙ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽമോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ. ജയിൽമോചനത്തിന്... 22 Manichan, Kalluvathukal Case, Manorama News
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.