Activate your premium subscription today
Tuesday, Apr 1, 2025
പാലക്കാട് ∙ സംസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട 286 ക്വാറികളിലെ ജലം ചെലവു കുറഞ്ഞ മാർഗങ്ങളിലൂടെ കൃഷിക്കു വിനിയോഗിക്കാൻ ഹരിതകേരള മിഷൻ ‘ഹരിതതീർഥം’ പദ്ധതി നടപ്പാക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങളായും അപകടത്തുരുത്തുകളായും മാറിയ ഇത്തരത്തിലുള്ള 30 ക്വാറികൾ ആദ്യഘട്ടത്തിൽ ഉപയോഗയോഗ്യമാക്കും.
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമസേന.വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിച്ച് ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന്
കേരളം എന്ന പേര് എങ്ങനെ കിട്ടിയെന്നതു സബന്ധിച്ച് എത്രയെത്ര വാദങ്ങളാണെന്നോ. അവയിൽ ചിലതു നോക്കാം. ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്നത് കേരങ്ങളുടെ നാട് ‘കേരള’മായി എന്നതാണ്. കേരങ്ങളിൽ നിന്നു കേരളമുണ്ടായതിനെ മിക്കവാറും ചരിത്രകാരൻമാർ അംഗീകരിക്കുന്നില്ല. പ്രകൃതി പ്രതിഭാസങ്ങൾ നിമിത്തം കടൽ പിൻവാങ്ങി രൂപംകൊണ്ട
വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മണ്ണിനെയും നാടിനെയും സംരക്ഷിക്കുകയാണു ഹരിതകർമ സേന. ഈ സേവനത്തിനു ജില്ലയിലെ 3235 ഹരിതകർമ സേനാംഗങ്ങൾക്കും ഹൃദയത്തിൽ നിന്നു സല്യൂട്ട് നൽകാം. നല്ലേപ്പിള്ളി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ അവരുടെ തൊഴിൽ അനുഭവം മനോരമയുമായി പങ്കുവയ്ക്കുന്നു...
മാലിന്യമടിഞ്ഞ് അഴുകിയൊഴുകുന്ന തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിന്റെ ചിത്രം ഓർമയില്ലേ ? മാലിന്യനീക്കത്തിനുള്ള ശ്രമത്തിനിടെ ഒരു ജീവൻ പൊലിയേണ്ടി വന്നു, അതു നമ്മുടെ ശ്രദ്ധയിലെത്താൻ. മാലിന്യമലകളുടെ ഉയരമേറുന്നതല്ലാതെ നാം ഒന്നും പഠിക്കുന്നില്ല. വീട്ടിൽനിന്നുള്ള മാലിന്യത്തെ നമ്മൾ നാട്ടിലേക്ക് ഒളിച്ചുകടത്തുന്നു.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.