Activate your premium subscription today
Tuesday, Apr 1, 2025
സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു.
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ
അച്ഛന്റെ മരണശേഷം വീട്ട് ലോൺ അടയ്ക്കേണ്ട ബാധ്യത തന്റെ ചുമലിൽ വന്നപ്പോൾ തുടങ്ങിയ സംരംഭം ഇന്നു ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണു ഗൗരവ് സബർവാൾ എന്ന ചെറുപ്പക്കാരനു നേടിക്കൊടുക്കുന്നത്. ഹിമാചൽപ്രദേശിലെ സോളനിലെ 300 ചതുരശ്രയടി മാത്രം വലുപ്പമുള്ള കൊച്ചു മുറിക്കുള്ളിൽനിന്ന് കുങ്കുമപ്പൂ കൃഷിയിലൂടെ
പ്രായം 60 കഴിയുമ്പോൾ തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ് വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവർക്കു സാധ്യതകളുടെ ലോകം ഇനിയുമേറെ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊടുക്കുകയാണ് ശുഭ ഭട്നാഗർ. 63 വയസ്സായി ശുഭയ്ക്ക്. പക്ഷേ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് പ്രായം തടസ്സമേയല്ലെന്ന് ജീവിതംകൊണ്ടുതന്നെ കാണിച്ചു കൊടുത്തു ഉത്തർപ്രദേശിലെ മെയിൻപൂർ സ്വദേശിനിയായ ശുഭ. ഒരു പുതിയ സംരംഭമായിരുന്നു ശുഭയുടെ മനസ്സിൽ. സംരംഭ താൽപര്യം വീട്ടിലറിയച്ചപ്പോൾ ആദ്യം എല്ലാവർക്കും ഞെട്ടലായിരുന്നു. പക്ഷേ സ്വപനത്തിനു ചിറകുകളായി കുടുംബം കൂടെ നിന്നതോടെ ‘ശുഭാവ്നി’ പിറന്നു. മകന്റെ മകളുടെ പേരായ ഭൂമി എന്നർഥമുള്ള ‘അവ്നി’ ‘ശുഭ’യോടു ചേർത്തായിരുന്നു സ്ഥാപനത്തിനു പേരിട്ടത്. എന്തായിരുന്നു ശുഭയുടെ സംരംഭ ആശയം? ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ശുഭയുടെ താൽപര്യം. ഗ്രാമത്തിലെ സ്ത്രീകളിൽ പലർക്കും പണമില്ലാത്തതിനാൽ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ പോലും കഴിയുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ ജോലിക്കു പോകേണ്ടി വരുന്നു. കുട്ടികൾ ബാലവേല ചെയ്യുന്നതു, ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശുഭയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സംരംഭം എന്ന ആശയം മനസ്സിൽ മുളപൊട്ടിയപ്പോൾ അത് തനിക്കു ചുറ്റുമുള്ള സ്ത്രീകള്ക്ക് ഉപകാരപ്രദമാവുകയും അതുവഴി അവരുടെ ജീവിത നിലവാരമുയർത്തുകയും ചെയ്യുന്ന രീതിയിലായിരിക്കണം എന്നും തീരുമാനിച്ചു.
കുങ്കുമപ്പൂവ്, ജാതിക്ക, കറുവപ്പട്ട തുടങ്ങിയവ തണുപ്പുകാലത്തു ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയെന്നു ആയുർവേദം പറയുന്നവയാണ്. ഇവ ശരീരത്തിന് കൂടുതൽ ചൂട് നൽകുകയും പല രോഗങ്ങളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഈ സുഗന്ധവ്യഞ്ജനങ്ങളിൽ ഏറെയും വലിയ തോതിൽ മായം
മറയൂർ ∙ കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂവ് വിൽപനയ്ക്കായി വിളവെടുത്ത് കാന്തല്ലൂർ. മറയൂർ മലനിരയിലെ ഏറ്റവും തണുത്തയിടമായ കാന്തല്ലൂരിലെ പെരുമലയിലാണ് കുങ്കുമം പൂത്തത്. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് വിരിഞ്ഞിരുന്നെങ്കിലും വിൽപനയ്ക്കു പാകത്തിൽ കൃഷിയിറക്കിയത് ഇതാദ്യമാണ്. ശാന്തൻപാറയിലെ ഇന്ത്യൻ കൗൺസിൽ ഫോർ
ആഗ്ര ∙ താജ് മഹൽ സമുച്ചയത്തിൽ കാവിക്കൊടി വീശിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വലതുപക്ഷ സംഘടനയിലെ അംഗങ്ങളായ ഗൗരവ് താക്കൂർ, സോനു ഭാഗൽ, വിശേഷ് കുമാർ, റിഷി ലാവണ്യ എന്നിവരെയാണു സിഐഎസ്എഫ് പിടികൂടി | Taj Mahal | Hindu Outfit | Manorama News
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! രാജ്യത്തെ ഒരു
കോവളം∙കിലോയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ വിലയുള്ളതും ‘ചുവന്ന സ്വർണം’ എന്ന പേരിൽ ലോകപ്രസിദ്ധവുമായ കശ്മീർ കുങ്കുമപ്പൂവ് വെള്ളായണി കാർഷിക കോളജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ വിടർന്നു. പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസി.പ്രഫസർ ഡോ. സ്മിതാ ഭാസി നേതൃത്വം നൽകിയ പഠനത്തിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.