Activate your premium subscription today
Saturday, Mar 29, 2025
ഡോക്ടറായ ഭർത്താവ് പറഞ്ഞുകൊടുക്കുന്നവ ആയിരുന്നു മെഡിക്കൽ പശ്ചാത്തലമുള്ള പല കഥകളുമെന്നു സാറ തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവർ എന്നോടു പറഞ്ഞ അത്തരമൊരു കഥയുണ്ട്. പരസ്ത്രീ ബന്ധം കാരണം ഭർത്താവിന്റെ ലിംഗം വെട്ടിക്കളഞ്ഞ ഒരു ഭാര്യയുടെ കഥ. ആ ഭർത്താവിനെ ഓപ്പറേഷൻ ടേബിളിൽ കൊണ്ടുവന്ന കഥയാണു ഡോക്ടർ പറഞ്ഞു കൊടുത്തത്. ഇതൊരു നോവലാക്കാമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ഉള്ളിലെ ധാർമിക ബോധം വിലക്കിയതു കാരണം സാറ തോമസ് അതെഴുതിയില്ല.
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും. വിമല എന്ന
തിരിച്ചുവന്നിട്ട് ഐസ്ക്രീം വാങ്ങിത്തരാമെന്ന് ഒരു മാമൻ പറഞ്ഞിരുന്നു എന്നാണ് അവൾ പറഞ്ഞത്. ഐസ്ക്രീമിൽ കുപ്പിച്ചില്ല് കണ്ടാലെന്ന പോലെ നാം ഞെട്ടിപ്പോവും. ഐസ്ക്രീം കഴിക്കാനുള്ളതല്ല, വഞ്ചിക്കാനുള്ളതാണ്. ആയിമിഠായി മിഠായി തിന്നുമ്പോഴെന്തിഷ്ടായി തിന്നു കഴിഞ്ഞു ചതിയായി എന്ന് ഇന്നായിരുന്നെങ്കിൽ കുഞ്ഞുണ്ണി മാഷ് എഴുതിയേനെ.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.