Activate your premium subscription today
Sunday, Mar 30, 2025
എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഇവരിൽ നിരൂപണമെഴുതുന്നവരുണ്ട്, കഥകളും നോവലുകളും കവിതകളും എഴുതുന്നവരുണ്ട്, ജനപ്രിയ
പുസ്തകങ്ങൾ നമ്മളെയാണ് തിരഞ്ഞെടുക്കുക, നമ്മൾ പുസ്തകങ്ങളെയല്ല എന്നൊരു തോന്നൽ വായന വല്ലാതെ കുറഞ്ഞ കഴിഞ്ഞ രണ്ടു വർഷങ്ങൾ എന്നിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഏറെ ഇഷ്ടത്തോടെ വാങ്ങിയിട്ടും പിന്നീടെപ്പോഴെങ്കിലും എന്ന തീരുമാനത്തിൽ കുരുങ്ങി വായിക്കപ്പെടാതെ പോകുന്ന പുസ്തകങ്ങളുടെ എണ്ണം ഉയരുന്നതു വല്ലാത്ത കുറ്റബോധം
‘കത്തുകൾ അയയ്ക്കണമെന്നു നീ പറഞ്ഞിരുന്നു. മറുപടിയായി ഉറപ്പായും അയയ്ക്കാമെന്നു ഞാൻ ഭംഗിവാക്ക് പറഞ്ഞു. സത്യത്തിൽ ഞാൻ കത്തുകൾ എഴുതുന്ന ആളായിരുന്നില്ല. എഴുതിയ ഒരേയൊരു കത്തിലാകട്ടെ എന്നോട് കൂടുതൽ അടുക്കരുത്, അപകടകാരിയാണ്, സ്നേഹംകൊണ്ടു വല്ല വിഷവും തീറ്റിച്ചേക്കും നിന്നെ എന്നാണ് എഴുതിയത്. ഒട്ടും
സിവിക് ജോൺ എഴുതിയ സോൾ കിച്ചൻ എന്ന കഥയിലെ ആലൂ ചോക്ക എന്ന രുചിയെക്കുറിച്ച് വായിച്ചപ്പോഴാണ് കൊൽക്കൊത്തയിലെ കുമാർതുളിയിലുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് കഴിച്ച ആലൂ ചോക്കയെക്കുറിച്ച് ഓർത്തത്. രണ്ടും മൂന്നും കറികൾ കൂട്ടിയില്ലെങ്കിൽ രുചി പോരായെന്നു പറയുന്ന രണ്ട് ഭക്ഷണപ്രേമികൾക്ക് മുന്നിലാണ് വിശപ്പ് കൊണ്ട്
ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കേണ്ടവയാണു സിവിക് ജോണിന്റെ കഥകൾ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, മുറിയിലെ തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന്, പുറത്തെ നിശബ്ദമായ രാത്രിയെ പ്രണയിച്ച്, ഒരു ധ്യാനമെന്ന പോൽ വായിക്കണമവ. സിരകളിൽ സ്നേഹമൊഴുകുന്ന കഥാപാത്രങ്ങളെയാണു നമ്മുടെ കാഴ്ചവട്ടങ്ങളിൽ നിന്നു സിവിക് കണ്ടെടുക്കുന്നത്.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.