Activate your premium subscription today
Sunday, Mar 30, 2025
തിരുവനന്തപുരം∙ വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. വയലാർ രാമ വർമ്മയുടെ 45-ാം ചരമ വാർഷിക ദിനത്തിൽ രാജ് ഭവനിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. കേരളത്തിലെ
ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കഥ പോലും കവിതയാകുമെന്നെഴുതിയത് എംടിയാണ്. അതേ എംടിയുടെ വാക്കുകളെ സ്പര്ശിച്ചും സ്മരിച്ചും എംടിയുടെ ഭാവനയ്ക്ക് നമോവാകം ചൊല്ലിയും തുടങ്ങുന്ന ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം’ മലയാളത്തിനു സമ്മാനിക്കുന്നതു കവിതയുടെ പകല്‍പ്പൂരം. ഏതു കാലത്തിലും ഏതു
സ്പീക്കറിന്റെ അടുത്തു ചെന്ന് ചെവി വട്ടംപിടിച്ച് ഈ പാട്ടുകേൾക്കുയാണ് ഏഴാച്ചേരി. എത്രയോ പഴയ പാട്ട്. എന്നിട്ടും ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയും ഇഷ്ടത്തോടെയും അദ്ദേഹം ആ സ്പീക്കറിനടുത്ത് നിന്ന് താളം പിടിച്ച് പാട്ട് ആസ്വദിക്കുന്നു.അത് എന്തുകൊണ്ടാവണം? അന്നു ചോദിക്കാൻ കഴിഞ്ഞില്ല.
കാൽപനികതയ്ക്കൊപ്പമാണ് ഏഴാച്ചേരി രാമചന്ദ്രൻ കവിതകളെഴുതിത്തുടങ്ങിയത്. ആധുനികത കവിതയുൾപ്പെടെ എല്ലാ സാഹിത്യരൂപങ്ങളെയും കീഴടക്കിയപ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഉത്തരാധുനികത കവിതയെ ആലിഗനം ചെയ്ചപ്പോഴും എഴുത്ത് നിർത്തിയില്ല അദ്ദേഹം. എന്നാൽ കാൽപനികനായി പേരെടുത്തില്ല അദ്ദേഹം. ആധുനികൻ എന്ന
തിരുവനന്തപുരം∙ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കു ള്ള ഐ.വി.ദാസ് പുരസ്കാരം (50,000രൂപ) ഏഴാച്ചേരി രാമചന്ദ്രനു ലഭിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരത്തിന് (25,000 രൂപ) സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ അർഹനായി. അര നൂറ്റാണ്ടു
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.