Activate your premium subscription today
Sunday, Mar 30, 2025
ഭാരതീയ പുരാണങ്ങളിൽ സരസ്വതി ദേവിയാണു വാക്കിന്റെ ദേവത. മറ്റു പുരാണങ്ങളിലും സ്ത്രീകളും വാഗ്വിലാസവുമായി ബന്ധം കാണാം. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ രാജ്ഞിയായ ഹേരയെ വാചാലയായി ചിത്രീകരിക്കുന്നു. അന്ധപ്രവാചകനായ ടിറേസിയസിന്റെ ഐതിഹ്യവും സ്ത്രീയുടെ വാക്സാമർഥ്യത്തെ പിന്താങ്ങുന്നു. ഏഴു വർഷത്തേക്ക് അദ്ദേഹം സ്ത്രീയായി രൂപാന്തരപ്പെട്ടപ്പോൾ, അവർ കൂടുതൽ സംസാരപ്രേമികളാണെന്നു നിരീക്ഷിച്ചുവത്രേ...! ഷെയ്ക്സ്പിയറുടെ സ്ത്രീകഥാപാത്രങ്ങൾ ചാപല്യത്തിന്റെയും വാചാലതയുടെയും വൈരുധ്യാത്മക സംയോജനമാണ്. പുരുഷാധിപത്യ ലോകത്തു സ്വാധീനം ഉറപ്പിക്കാൻ ബുദ്ധിയും വാചാലതയും അവർ ഉപയോഗിക്കുന്നു. വെനീസിലെ വ്യാപാരിയിൽ ആൺവക്കീലിന്റെ വേഷമണിയുന്ന പോർഷ്യ ഉദാഹരണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന മുദ്രാഫലകം ഇങ്ങനെ പല സംസ്കാരങ്ങളിലും കാണാം. 25–65 വയസ്സ് കാലഘട്ടത്തിൽ പുരുഷനെക്കാൾ സ്ത്രീ
എനിക്ക് പുസ്തകങ്ങളെപ്പറ്റി സംസാരിക്കാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ പക്ഷേ, അതിനായി തീരെ കുറച്ച് സമയമേ കിട്ടാറുള്ളു. നമുക്കെല്ലാം വേറെ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ. എങ്കിലും വായനയും സംസാരവും - രണ്ടും നല്ല സിദ്ധികളാണ്. ആദ്യത്തേത് ഒഴിവുനേരങ്ങളിൽ തനിച്ചിരുപ്പുകളിൽ മറ്റാരുടെയും പിന്തുണയോ നോട്ടമോ
മാള ∙ ഒരു പേരിലെന്തിരിക്കുന്നു? എന്നെഴുതിയതു വില്യം ഷെയ്ക്സ്പിയറാണ്, റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ. ഷെയ്ക്സ്പിയർ ആരാധികയായ വർഷ ബിൻത് സെയ്ഫിനോട് ഈ ചോദ്യം ചോദിച്ചാൽ ഉത്തരമായി ഒരു ഷെയ്ക്സ്പിയർ ചിത്രമെടുത്തുകാട്ടും. അദ്ദേഹത്തിന്റെ കൃതികളുടെ പേരുകൾ ഉപയോഗിച്ചു തീർത്തതാണ് ഈ ചിത്രം. യൂറോപ്യൻ
സൂറിക് ∙ വടക്കൻ ഇറ്റാലിയൻ നഗരമായ വെറോണയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ് വില്യം ഷേക്സ്പിയറുടെ ക്ലാസികായ റോമിയോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റിന്റെ വീടും പ്രതിമയും. വെങ്കല പ്രതിമ കാണുക മാത്രമല്ല, അതിൽ തടവുക കൂടിചെയ്യാനാണ് സന്ദർശകർ നീണ്ട വരിയിൽ കാത്തുനിൽക്കുന്നത്. ഇങ്ങനെ ചെയ്താൽ പ്രണയ
വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ഈ ചിത്രം കണ്ടിട്ടില്ലാത്തവർ വിരളമാകും. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന എഴുത്തുകാരനെ പരിചയപ്പെടുത്താൻ മിക്കപ്പോഴും ഉപയോഗിക്കുന്ന ചിത്രവും ഇതു തന്നെ. ലണ്ടനിലെ നാഷനൽ പോർട്രെയ്റ്റ് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദോസ് പോർട്രെയ്റ്റ് എന്ന ഈ ഓയിൽ പെയിന്റിങ്
18–ാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ‘ടുബി ഓർ നോട് ടുബി’എന്ന അനിശ്ചിതത്വം വില്യം ഷേക്സ്പിയർ എന്ന മഹാനായ എഴുത്തുകാരനെ വേട്ടയാടിയിരുന്നില്ലെന്നു വേണം കരുതാൻ. ഇതിൽ നിന്നു വിരുദ്ധമായ വസ്തുതകളൊന്നും ഇതുവരെയുള്ള ജീവചരിത്രങ്ങളിൽ വായിച്ചിട്ടില്ല. ക്ലാസ്സ് മുറികളും സാഹിത്യ സദസ്സുകളും ചർച്ച ചെയ്തിട്ടുമില്ല.
ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന, അതിൽ പരാജയപ്പെടുന്ന ദുർബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ ഒരു ട്രാജി-കോമാളി..
ലണ്ടൻ ∙ മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിൽ ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ വില്യം ഷെയ്ക്സ്പിയറും ! യഥാർഥ | Vaccine | Malayalam News | Manorama Online
നട്ടുച്ചയ്ക്കു സൂര്യന് അസ്തമിക്കുന്നതുപോലെയാണത്; ഏകമകന്റെ അകാലത്തിലെ വിയോഗം. കാലത്തിനും ഉണക്കാനാകാത്ത മുറിവ്. കാലത്തെ അതിജീവിക്കുന്ന പ്രണയത്തെക്കുറിച്ച് ഗീതകങ്ങളില് പാടിയ വില്യം ഷേക്സ്പിയറിനെപ്പോലും വേട്ടയാടിയ തീരാവേദന. എന്നാല് എല്ലാക്കാലത്തും എല്ലാവരും ഒരുപോലെയല്ല വേദന സ്വീകരിക്കുന്നതും
ന്യൂയോർക്ക് ∙ ‘ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ, ലെൻഡ് മീ യുവർ ഇയേഴ്സ്’... ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ അനശ്വര വരി. ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന നാടക സമാഹാരം 1623 ൽ പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ ഈ വരികൾ | William Shakespeare | Manorama News
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.