ADVERTISEMENT
കോയിപ്പാട് ∙ വാഴക്കുല കെട്ടാൻ കഴിയാത്ത അവസ്ഥയിലാണു കച്ചവടക്കാർ. കണ്ണ് ചിമ്മിയാൽ വാനരൻ‌ അതിക്രമിച്ചു കയറും. പഴങ്ങൾ ഒന്നൊന്നായി  തിന്നും. ചാത്തന്നൂർ കോയിപ്പാട് മേഖലയിൽ ഏതാനും ദിവസങ്ങളായി ഇതാണ് അവസ്ഥ. വീടുകളിലെ ജലസംഭരണികളിലെ മേൽമൂടി ഇളക്കി  ഇറങ്ങി വെള്ളം കുടിച്ചു വിശാലമായി കുളിക്കും. ഓടുകൾ ഇളക്കി മാറ്റുക, വീടുകളിലെ ഷീറ്റിന്റെ മുകളിൽ ചാടിക്കളിക്കുക, സാധനങ്ങൾ എടുക്കുക തുടങ്ങിയവ പതിവായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com