അപ്പന്റെ 52–ാമത്തെ വയസ്സിലാണ് എന്റെ ജനനം: ജോണി ആന്റണി അഭിമുഖം

Mail This Article
×
ബോക്സ്ഓഫിസിൽ നിറഞ്ഞോടുന്ന ഒരു കുഞ്ഞു സുന്ദര സിനിമ പോലെയാണ് ജോണി ആന്റണി. പഠിത്തം കഴിഞ്ഞ് പ്രൈവറ്റ് ബസിൽ കണ്ടക്ടർ, പിന്നെ സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ചെന്നൈയിലെത്തി 10 സംവിധായകരുടെ സഹായി. അവിടെ നിന്ന് സിഐഡി മൂസ അടക്കമുള്ള വൻ ഹിറ്റുകളുടെ സംവിധായകൻ. ഇപ്പോൾ ഒരുപിടി ഗംഭീര കഥാപാത്രങ്ങൾക്കു ജീവൻ നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.