Activate your premium subscription today
Friday, Mar 21, 2025
യാരോസ്ലാവ മാഹുച്ചിഖ് 2 മീറ്റർ ഉയർന്നു ചാടി ഹൈജംപ് ബാറിനു മുകളിലൂടെ സ്വർണത്തിലേക്കു ലാൻഡ് ചെയ്തപ്പോൾ യുക്രെയ്നിലെ 1.6 ലക്ഷം കണ്ഠങ്ങളിൽ വിജയാരവം മുഴങ്ങി.
പാരിസ്∙ ഒളിംപിക്സിൽ പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വന്തം ലോക റെക്കോർഡ് തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. പോൾവോൾട്ട് ഫൈനലിൽ 6.25 മീറ്റർ ദൂരം പിന്നിട്ടാണു ഡുപ്ലന്റിസ് പുതിയ റെക്കോർഡ് കുറിച്ചത്. 6 മീറ്റർ ദൂരം പിന്നിട്ടപ്പോൾ തന്നെ സ്വർണം ഉറപ്പിച്ച ഡുപ്ലന്റിസ് പിന്നീട് 6.10 മീറ്റർ ദൂരം പിന്നിട്ട് പുതിയ ഒളിംപിക് റെക്കോർഡ് കുറിച്ചു. യുഎസിന്റെ സാം കെൻഡ്രിക്സ് വെള്ളി നേടി (5.95 മീറ്റർ). ഗ്രീസിന്റെ ഇമ്മാനുവൽ കരാലിസിനാണ് വെങ്കലം (5.90 മീറ്റർ).
ജംപിങ് പിറ്റിലെ ഇരട്ട സ്വർണം ഉൾപ്പെടെ ഇന്ത്യൻ ഗ്രാൻപ്രി ഒന്നിൽ കേരളത്തിന് മൂന്നു സ്വർണം. 400 മീറ്റർ ഹർഡിൽസിലാണ് കേരളം മറ്റൊരു സ്വർണം നേടിയത്. കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. പുരുഷ വിഭാഗം ലോങ് ജംപിൽ നിർമൽ സാബുവും (7.58 മീറ്റർ) വനിതാ വിഭാഗത്തിൽ ആൻസി സോജനും (6.49 മീറ്റർ) കേരളത്തിനായി സ്വർണം നേടി.
ദേശീയ യൂത്ത് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ കേരളത്തിന് ഒരു സ്വർണമടക്കം 3 മെഡൽ. പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാട് പറളി സ്വദേശി എം.ജ്യോതിക സ്വർണം നേടി.
മലബാറിലെ ഇഫ്താർ സ്പെഷൽ വിഭവമായ പഴം നിറച്ച് പൊരിച്ചതിന്റെ പാരമ്പര്യ രുചിയുമായിട്ടാണ് ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് നിങ്ങളുടെ മുന്നിലെത്തുന്നത്. പഴവും മറ്റ് ആരോഗ്യകരമായ ചേരുവകളും അടങ്ങുന്ന പഴം നിറച്ച് പൊരിച്ചത് രുചിയോടെ തിന്നുമ്പോൾ വയറും മനസ്സും നിറയും. ശരിയായ പാചകരീതി കാട്ടിത്തരാൻ
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയാറില്ലേ. ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡും ഇത്തവണ അതേ പോലെയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന ഗോൾഡ് വിന്നർ ഹൃദ്യ പാചകം ഇത്തവണയെത്തുന്നത് ഒരേ എപ്പിസോഡിൽ രണ്ട് കിടുക്കൻ വിഭവങ്ങളുമായിട്ടാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മടക്ക്
വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീനിന്റെ രുചി നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും.എന്നാൽ വാഴയിലയിൽ അപൂർവ രുചിക്കൂട്ട് ചേർത്ത് പൊള്ളിച്ചെടുക്കുന്ന കൂണിന്റെ രുചി അറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് ഒരു നിമിഷം കളയാതെ പോയി കണ്ടോളൂ. അതിരുചികരമായ ഈ വിഭവത്തിന്റെ
കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് പല മലയാളി കുടുംബങ്ങളെയും രക്ഷിച്ചു നിർത്തിയത് ചക്കയായിരുന്നു എന്ന് പറയാം. ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്ക എരിശ്ശേരി, ചക്ക അട, ചക്ക പ്രഥമൻ, ചക്ക ചമ്മന്തി എന്നിങ്ങനെ ചക്ക കൊണ്ട് പറ്റാവുന്ന വിഭവങ്ങളൊക്കെ ഉണ്ടാക്കി മലയാളി ലോക്ഡൗണിന്റെ വറുതി കാലത്ത് പിടിച്ചുനിന്നു. വീണ്ടും
ഗോൾഡ് വിന്നർ ഹൃദ്യ പാചകം നാളിതുവരെ കൈകാര്യം ചെയ്തത് താരതമ്യേന അറിയപ്പെടുന്ന വിഭവങ്ങളാണ്. അവയൊക്കെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ പരിചയപ്പെടുത്തുന്നത് പലരും മറന്നു തുടങ്ങിയ, മലയാളിയുടെ പരമ്പരാഗത രുചിയുടെ
കാളൻ,ഓലൻ, പച്ചടി, കിച്ചടി എന്നിങ്ങനെ ഇല നിറയെ വിഭവങ്ങൾ. പപ്പടം, പഴം എന്നിവയെല്ലാം കൂട്ടി മൂന്നു തരം പായസം. ഇതെല്ലാം ഉണ്ടെങ്കിലും സദ്യയ്ക്ക് മുൻപ് ആദ്യം ശർക്കരവരട്ടി വന്നില്ലെങ്കിൽ ഏതു മലയാളിയുടെയും മുഖമൊന്നു ചുളിയും. അത്രയ്ക്കു പ്രിയമാണ് നമുക്ക് കറുമുറെ തിന്നുന്ന ഈ മധുര വിഭവത്തോട്. എത്ര വലിയ സദ്യ
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.