Activate your premium subscription today
Saturday, Mar 22, 2025
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് ഭീമന്മാർ ചില്ലറ വിൽപനരംഗത്തു വരുത്തിയ മാറ്റങ്ങൾ നമുക്കറിയാം. പരമ്പരാഗത സംരംഭങ്ങൾക്ക് ഇക്കൂട്ടരുയർത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാൽ ഇ-കൊമേഴ്സിന്റെ വകഭേദമായ സോഷ്യൽ കൊമേഴ്സ് ലഘുസംരംഭകർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. എന്താണ് സോഷ്യൽ കൊമേഴ്സ്? ഫേസ്ബുക്,
ജനശ്രദ്ധ പിടിച്ചുപറ്റാവുന്ന വിഷയങ്ങളിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിവു പകർന്നും അഭിപ്രായം പ്രകടിപ്പിച്ചും പൊതുജന വികാരം രൂപപ്പെടുത്തുന്നതിനും അവരുടെ പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നതിനും ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവരെയാണ് പൊതുവെ
ഡിജിറ്റൽ ലോകത്തെ തട്ടിപ്പുകള് സമസ്ത മേഖലകളിലേക്കു വ്യാപിക്കുകയാണ്.സമൂഹത്തിൽ ഏതു തലത്തിലുള്ളവരെയും വലയിൽ വീഴ്ത്താൻ കഴിവുള്ള തന്ത്രങ്ങളുമായി എത്തുകയാണ് തട്ടിപ്പുകാർ. ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് വൻ ലാഭം ലഭിക്കുമെന്ന ഓൺലൈൻ പപരസ്യത്തിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പ്രശസ്ത കമ്പനിയിലെ സീനിയർ
അബുദാബി ∙ ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി സാമ്പത്തിക വികസന വിഭാഗം. നിയമം ലംഘിക്കുന്ന കമ്പനിക്ക് 3000 ദിർഹം (68291 രൂപ) മുതൽ 10,000 ദിർഹം (2.26 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ
വാണിജ്യ, മാർക്കറ്റിങ് കോളുകളും മെസേജുകളും നിയന്ത്രിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗരേഖ കൊണ്ടുവരുന്നു. ഇതിന്റെ കരടുരൂപമായി. പരമ്പരാഗത കോൾ, എസ്എംഎസ് എന്നിവയ്ക്കു പുറമേ സമൂഹമാധ്യമങ്ങളിലെ വാണിജ്യ ആശയവിനിമയങ്ങൾക്കും ഇതിലെ പല വ്യവസ്ഥകളും ബാധകമാകും. വാട്സാപ് വഴിയുള്ള മാർക്കറ്റിങ് കോളുകൾ, മെസേജ് അടക്കം പരിധിയിൽ വരുമെന്നു ചുരുക്കം.
സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘ 25 മുതൽ 50
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.