Activate your premium subscription today
Tuesday, Apr 1, 2025
അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും
കോട്ടയം ∙ മത്സ്യമാർക്കറ്റിൽ നിന്നു ദ്രവമാലിന്യം നീക്കാത്തതു കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ഖരമാലിന്യം നീക്കംചെയ്യുന്ന ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത് ഒരു മുൻകരുതൽ സംവിധാനവും ഇല്ലാതെയുമാണ്. കോട്ടയം നഗരസഭയുടെ കോടിമതയിലെ മത്സ്യ മാർക്കറ്റിലാണ് ദുരവസ്ഥ.
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും.
ഷാർജ ∙ ദിബ്ബ അൽ ഹിസനിലെ മത്സ്യോൽസവത്തിന് 29നു തുടക്കമാകും. ദിബ്ബയിലെ പൂർവികരുടെ പരമ്പരാഗത തൊഴിലിനെയും മത്സ്യബന്ധനത്തിലെ വൈദഗ്ധ്യത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് മേള നടത്തുന്നത്.
ഭക്ഷണത്തിലെ മായവുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരമായി നാം മാധ്യമങ്ങളിൽ കാണാറുണ്ട്. ഫോർമാലിൻ കലർന്ന മൽസ്യങ്ങൾ കുഴിച്ചുമൂടിയ സംഭവങ്ങളും നിരവധിയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വളർത്തു മീനിനെ തൂക്കം കൂട്ടാനും തടി വെപ്പിക്കാനുമുള്ള ഇൻജെക്ഷൻ കുത്തി വയ്ക്കുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന
തെക്കൻ ഓക്ലഹോമയിൽ നിന്ന് 95 പൗണ്ട് ഭാരമുള്ള ഒരു ഭീമാകാര ഫ്ലാറ്റ്ഹെഡ് ക്യാറ്റ്ഫിഷിനെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
വരാപ്പുഴ/കളമശേരി∙ പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഏതാനും വർഷങ്ങൾക്കിടെ ഇത്രയും മീനുകൾ പുഴയിൽ ചത്തു പൊങ്ങുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ഏലൂർ, ചേരാനല്ലൂർ, വരാപ്പുഴ, മൂലമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ വരെ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയുടെ മേൽത്തട്ടിൽ എത്തി. എടയാർ വ്യവസായ മേഖലയിൽ
കളമശേരി ∙ നഗരസഭയിലെ 21–ാം വാർഡിൽ പുന്നക്കാട്ടുമൂല –ഇത്തപ്പള്ളി റോഡിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുന്നക്കാട്ടുമൂല കുളത്തിൽ ശനിയാഴ്ച രാത്രി വിഷം കലർത്തിയതായി സംശയം. ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നാട്ടുകാർ നഗരസഭയിൽ അറിയിച്ചുവെങ്കിലും പരിശോധിക്കാൻ ആരും എത്തിയില്ല. മത്സ്യ
ഏലൂർ ∙ പെരിയാറിൽ ബുധനാഴ്ച ഉച്ച മുതൽ തുടർച്ചയായി മത്സ്യക്കുരുതി. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണ് നശിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30 മുതൽ തുടങ്ങിയ മത്സ്യക്കുരുതി ഇന്നലെ രാവിലെയും തുടർന്നു. വേലിയേറ്റത്തോടെയാണു മത്സ്യക്കുരുതി അവസാനിച്ചത്.പാതാളം റഗുലേറ്റർ ബ്രിജിനു മേൽത്തട്ടിൽ പുഴയിൽ കെട്ടിക്കിടന്ന
കാഞ്ഞങ്ങാട്∙കടലിൽ മീൻ ലഭ്യത കുത്തനെ കുറഞ്ഞു. കനത്ത ചൂടും അനധികൃത മീൻ പിടിത്തവുമാണ് മീനിന്റെ ലഭ്യതക്കുറവിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ 3 മാസമായി മീൻ ലഭ്യത കുറഞ്ഞിട്ട്. മത്തി കിട്ടാനേ ഇല്ലെന്നും ചെമ്മീൻ, അയല പോലുള്ള മീൻ അപൂർവമായാണ് കിട്ടുന്നതെന്നും മത്സ്യത്തൊഴിലാളികൾ
Results 1-10 of 378
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.