Activate your premium subscription today
Sunday, Mar 30, 2025
വർഷങ്ങൾക്കു മുൻപ് കൂത്താട്ടുകുളത്ത് ഒരു വിവാഹവേദിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയെ ആദ്യമായി കാണുന്നത്. അദ്ദേഹം പന്തലിലേക്ക് വരികയാണ്. അപ്പോഴേക്കും ആളുകൾ അദ്ദേഹത്തെ പൊതിഞ്ഞുകഴിഞ്ഞിരുന്നു. വിനയവും ലാളിത്യവും നിറഞ്ഞ ഒരാൾ. ഓരോരുത്തരുടേയും തോളത്തു കയ്യിട്ട് ഊഷ്മളമായി ചേർത്തു പിടിച്ചുനീങ്ങുന്നു. എല്ലാ മലയാളികളും അദ്ദേഹത്തിനു പരിചിതരാണ്. ആദ്യമായി കാണുന്നവരോടും ചിരിച്ചു തോളിൽ തട്ടി സൗഹൃദത്തിലാകും.
ദെസ്തയേവ്സ്കി മ്യൂസിയത്തിലെ സിനിമാ ചിത്രീകരണത്തിനുശേഷം അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു യാത്രയായി. നിരയായി ഇരുന്ന്, പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുക്കൽ ചെന്ന് ഞാൻ പത്തു പൂക്കൾ തരാൻ പറഞ്ഞു. അവർ എന്നോടു ചോദിച്ചു: ‘ആരെങ്കിലും മരിച്ചുപോയോ?’ എഴുത്തുകാരുടെ റഷ്യൻ സന്ദർശനങ്ങളുടെയും
വേദനിക്കുന്നവരുടെ എഴുത്തുകാരനാണു പെരുമ്പടവമെന്നു ശതാഭിഷേക ആദര ചടങ്ങിൽ ഉമ്മൻചാണ്ടി പറഞ്ഞു. മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനുള്ള ശ്രമങ്ങളിൽ പെരുമ്പടവം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനിയും മികച്ച രചനകൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു....
‘ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളു, മരണത്തിൽ അങ്ങനെയാവരുത് എന്നുറപ്പിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ എന്ന് Perumbadavam Sreedharan, Veteran writer, Novels, Malayalam Writer, Manorama News
മറ്റൊരാളാൽ നിയന്ത്രിക്കപ്പെടാൻ ആത്മാഭിമാനമുള്ള ഒരു വ്യക്തി അധികകാലം നിന്നുകൊടുക്കില്ല എന്ന് മായയുടെ ജീവിതം കാണിച്ചുതരുന്നു. നടി എന്ന നിലയിൽ മായ സ്വന്തം വഴി സൃഷ്ടിക്കുന്നതിലൂടെ അവരുടെ ലോകം വേറിട്ടതാകുന്നു.
എന്നെ ഞാൻ ആദ്യം പഠിപ്പിച്ചത്, ഒരു സ്വപ്നങ്ങളും പാടില്ലെന്നാണ്. ആ ഞാനാണ് എത്രയോ കഥകളിലും നോവലുകളിലുമായി സ്വപ്നാടനം നടത്തിയത്. എഴുത്തിന്റെ ഭ്രമാത്മക തലങ്ങളിലൂടെ സഞ്ചരിച്ച് ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലൊരുക്കിയത്. എനിക്കുതന്നെ വിസ്മയം തോന്നുന്ന ജീവിതയാത്രകളാണിതൊക്കെ.
വിഖ്യാത സാഹിത്യകാരൻ ദസ്തയേവ്സ്കിയുടെ രണ്ടാം ജന്മശതാബ്ദി വർഷമാണ് 2021. ദസ്തയേവ്സ്കിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പെരുമ്പടവം ശ്രീധരൻ എഴുതിയ ‘ഒരു സങ്കീർത്തനം പോലെ’ എന്ന കൃതിയും 100 പതിപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നു. പെരുമ്പടവം എന്ന കൊച്ചുഗ്രാമത്തിന്റെ പച്ചപ്പിലിരുന്നാണ് പെരുമ്പടവം
മരണസദൃശമായ വേദനയാണ് പെരുമ്പടവം ശ്രീധരന് എഴുത്ത്. ജീവിതത്തിൽ സമാനതകളില്ലാത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയ വിഖ്യാത സാഹിത്യകാരൻ ഫിയദോർ ദസ്തയേവ്സ്കിയുടെ തീക്ഷ്ണമായ അനുഭവത്തിന്റെ ഒരേട് പങ്കുവയ്ക്കുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ വായിക്കുമ്പോൾ പെരുമ്പടവത്തിന്റെ ഈ വാക്കുകളുടെ പൊരുൾ വെളിപ്പെടും.
ദസ്തയേവ്സ്കിക്കൊപ്പം സ്വാഭാവികമായി കടന്നുവരുന്ന കഥാപാത്രമാണു ദൈവം. ‘ഭ്രാന്താലയത്തിലെ ഷേക്സ്പിയര്’ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവലുകളില് ദൈവവുമുണ്ട്; ഒരു കഥാപാത്രമായിത്തന്നെ. ഹൃദയത്തിനു മേല് ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന് ദസ്തയേവ്സ്കിയെ സങ്കല്പിക്കാന് കഴിഞ്ഞ
ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസാരവുമെന്ന് തിരിച്ചറിയുന്നു. പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവലിൽ നിന്ന് ഒരു ഭാഗം വായിക്കാം കയ്പൻകഷായം കുടിച്ചതിന്റെ ഈർച്ചയോടെ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.