ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബത്തേരി ∙ നിയമനക്കോഴയിലെ വെളിപ്പെടുത്തലുകളുമായി നേതാക്കൻമാർക്കുൾപ്പടെ കത്തുകൾ എഴുതിവച്ചതിനു ശേഷമായിരുന്നു വയനാട്ടിലെ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യ. കത്തുകൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നേതാക്കൻമാർക്കു കൈമാറണമെന്നും മകൻ വിജേഷിന് എഴുതിയ കത്തിൽ ഉണ്ടായിരുന്നു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും  കത്തുകൾ നൽകിയിരുന്നതായും പരിഹാര നിർദേശങ്ങളുണ്ടാകാത്തതിനാലാണു പുറത്തു വിടുന്നതെന്നും വിജേഷ് പറഞ്ഞു. കത്തുകൾ പുറത്തുവന്നതിനെ തുടർന്ന് സിപിഎം പ്രക്ഷോഭം ശക്തമാക്കി. ഐ.സി.ബാലകൃഷ്ണന്റെ എംഎൽഎ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പറഞ്ഞു.

English Summary:

Wayanad DCC Treasurer Suicide: N.M. Vijayan's suicide in Wayanad has caused a political storm after his son released letters revealing legal issues and implicating prominent figures

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com