Activate your premium subscription today
Sunday, Mar 30, 2025
നെടുംകുന്നം ∙ പഞ്ചായത്ത് 8–ാം വാർഡ് നെടുമണ്ണിയിൽ ചമ്പന്നൂർപടി ഭാഗത്തെ മണ്ണെടുപ്പ് നാട്ടുകാരുടെയും സിപിഎം പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്നു നിർത്തിവച്ചു. നെടുംകുന്നം - മുളയംവേലി റോഡിനോട് ചേർന്നു വീരൻമല കുന്നിന്റെ താഴ് ഭാഗത്തെ സ്ഥലത്താണു 2 ദിവസം മുൻപ് മണ്ണെടുപ്പ് ആരംഭിച്ചത്.ഇന്നലെ കൂടുതൽ വാഹനങ്ങൾ
ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശനം നേരിട്ടിട്ടും വികസന പദ്ധതികൾക്കായി (ലീനിയർ പ്രോജക്ട്) കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പരിസ്ഥിതി അനുമതി വേണ്ടെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചു പുറത്തിറക്കിയ കരടുവിജ്ഞാപനത്തിലാണു മുൻനിലപാട് ആവർത്തിച്ചിരിക്കുന്നത്. റോഡ്, ദേശീയപാത,
കാഞ്ഞങ്ങാട്∙ ദേശീയപാത നവീകരണത്തിന്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ച് കടത്തിയ നിർമാണ കമ്പനിക്ക് 1.75 കോടി രൂപ പിഴ ചുമത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയാണ് നടപടി. കമ്പനിയുടെ വാദങ്ങൾ തള്ളിയ വകുപ്പ് പിഴ ആവശ്യപ്പെട്ടുള്ള നോട്ടിസ്
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്ത് പരിധിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമായ സാഹചര്യത്തിൽ സംരക്ഷണ ഭിത്തിയില്ലാത്ത ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതാമോൾ. ശക്തമായ മഴയിൽ കഴിഞ്ഞ മേയ് 29 മുതൽ പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനെ
തൃശൂർ∙ കോർപറേഷൻ പരിധിയിലെ കാനകളിൽനിന്നും തോടുകളിൽനിന്നും നീക്കിയ മണ്ണു മറിച്ചു വിറ്റു ലക്ഷങ്ങൾ നേടിയെന്ന് ആരോപണം.മറ്റു കോർപറേഷനുകൾ ഈ മണ്ണു പ്രത്യേകമായി ശേഖരിച്ചു നികത്താനും മറ്റും ഉപയോഗിക്കുന്നുണ്ട്. മണ്ണു വിറ്റതിനേക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നു പ്രതിക്ഷനേതാവു രാജൻ ജെ.പല്ലൻ
ചെങ്ങന്നൂർ ∙ അനധികൃത നിലം നികത്തൽ, മണ്ണെടുപ്പ്, ചെളിയെടുപ്പ് എന്നിവ തടയുന്നതിനായി ചെങ്ങന്നൂർ റവന്യു ഡിവിഷൻ ഓഫിസിൽ തഹസിൽദാർ(എൽ.ആർ) മാരുടെയും വില്ലേജിന്റെ ചാർജുളള ഡപ്യൂട്ടി തഹസിൽദാർമാരുടെയും സംയുക്തയോഗം ചേർന്നു.ചെങ്ങന്നൂർ താലൂക്കിൽ തിരഞ്ഞെടുപ്പ് കാലത്തെ തിരക്കിന്റെ മറവിൽ നടത്തിയ 11 അനധികൃത
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിലെ കുന്നുകളിൽ മണ്ണു ഖനനം വ്യാപകമാകുന്നതായി പരാതി. മണ്ണു ഖനനവും പാടം നികത്തലും നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. പായിപ്ര, ആവോലി പഞ്ചായത്തുകളിലാണു കുന്നിടിച്ചു മണ്ണു ഖനനവും പാടം നികത്തലും
തിരുവല്ല ∙ വേനലിൽ കടുത്ത ചൂടും ജലക്ഷാമവും മൂലം നാട് പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും മലയിടിച്ച് മണ്ണുകടത്ത് വ്യാപകം. നിരത്തുകൾ കീഴടക്കി ടിപ്പറുകൾ പായുന്നു. പലയിടത്തും ചെറിയ വാഹനങ്ങളിലെ യാത്രക്കാരും കാൽനടക്കാരും ഭീതിയിലാണ്. നിയമലംഘനവും അമിത വേഗവും പിടികൂടാൻ സർക്കാർ സംവിധാനങ്ങളൊന്നും ഫലത്തിൽ ഇല്ലാത്ത
തിരുനാവായ ∙ റെയിൽവേയുടെ മണ്ണുമാന്തൽ ഇല്ലാതാക്കിയത് അൻപതോളം വീടുകളിലേക്കുള്ള വഴിയും ഉണ്ടാക്കിയത് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും. തിരുനാവായ സൗത്ത് പല്ലാർ ചൂണ്ടിക്കൽ മേഖലയിലാണ് ദുരിതം. ഇവിടെ പുതിയ പാത ഒരുക്കുന്നതിനും അഴുക്കുചാൽ നിർമിക്കുന്നതിനുമാണ് റെയിൽവേ മണ്ണു മാന്തുന്നത്. താഴ്ത്തി
നശിച്ച സസ്യങ്ങളെ മണ്ണിൽ ലയിപ്പിച്ചു മണ്ണിന്റെ വളക്കൂറു വർധിപ്പിക്കാൻ സഹായിക്കുന്ന ഫംഗസിനെ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ കണ്ടെത്തി. സീനിയർ സയന്റിസ്റ്റ് ആൻഡ് റിസർച് ഫെലോ ശംഭു കുമാർ, ജൂനിയർ റിസർച് ഫെലോ കെ.ടി.മുഫീദ, എസ്.മഹാദേവകുമാർ, ചലസാനി ദന്തേശ്വരി, വി.എസ്.ആർ.എൻ.ശർമ എന്നിവരാണു വന ഗവേഷണ
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.