Activate your premium subscription today
Saturday, Mar 29, 2025
പത്തു ജയിച്ചവർക്ക് അവസരവുമായി കൊച്ചിൻ ഷിപ്യാർഡ്. സെമി സ്കിൽഡ് റിഗർ, സ്കഫോൾഡർ തസ്തികകളിലാണ് അവസരം. 5 വർഷ കരാർ നിയമനമാണ്. മാർച്ച് 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ∙സ്കഫോൾഡർ (59 ഒഴിവ്) : പത്താം ക്ലാസ് ജയം, ജനറൽ സ്ട്രക്ചറൽ/ സ്കഫോൾഡിങ് ജോലിയിൽ 2 വർഷ പരിചയം. ∙സെമി സ്കിൽഡ് റിഗർ (11) : നാലാം ക്ലാസ്
കടലിലെ വിൻഡ് ഫാമുകളുടെ (കാറ്റാടിപ്പാടങ്ങൾ) പ്രവർത്തനത്തിനു സഹായിക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) നിർമാണത്തിനു തുടക്കമിട്ടു കൊച്ചിൻ ഷിപ്യാഡിൽ (സിഎസ്എൽ) സ്റ്റീൽ കട്ടിങ് ആരംഭിച്ചു.
കൊച്ചിൻ ഷിപ്യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന.
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ബോട്ട് ക്രൂ വിഭാഗത്തിൽ 11 ഒഴിവ്. 3 വർഷ കരാർ നിയമനം. ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙സ്രാങ്ക്: ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 23300-24800. ∙ എൻജിൻ ഡ്രൈവർ: ഏഴാം ക്ലാസ് ജയം, എൻജിൻ ഡ്രൈവർ
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി.
കൊച്ചി ∙ നാവികസേനയ്ക്കു വേണ്ടി കൊച്ചി ഷിപ്യാഡ് നിർമിക്കുന്ന 7 –ാമത്തെ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിനു (എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുണ്ഡു കീലിട്ടു. ഷിപ്യാഡ് സിഎംഡി മധു എസ്.നായർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാവികസേനയ്ക്കായി (Indian Navy) നിർമിക്കുന്ന അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലിനുള്ള (Anti-Submarine Warfare ship/ ASW SWC) കീൽ ഇട്ട് (Keel laying) കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard). കപ്പലിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ചടങ്ങാണിത്.
കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനു കണ്ടെയ്നർ കൈകാര്യത്തിൽ റെക്കോർഡ്; 2024 ൽ കൈകാര്യം ചെയ്തത് 840,564 ടിഇയു കണ്ടെയ്നറുകൾ. മുൻ വർഷത്തെക്കാൾ 17% വർധന. 2024ൽ ടെർമിനലിൽ എത്തിയത് 657 കപ്പലുകൾ. ദക്ഷിണ – കിഴക്കൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും വലിയ സിംഗിൾ
റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ്ങുമായി ചേർന്നാണ് നിർമാണക്കരാറിന് കൊച്ചി കപ്പൽശാല ശ്രമിക്കുന്നതെന്ന് റിപ്പോർട്ട്.
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
Results 1-10 of 154
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.