Activate your premium subscription today
Tuesday, Apr 1, 2025
മൃഗശാലയിലെ സിംഹവും കടുവയും ജിറാഫും ഒട്ടകവും മാത്രമാണോ കുട്ടികളെ ആകർഷിക്കുക? അടുത്തിടപഴകാൻ അവസരമില്ലാത്ത ഇത്തരം മൃഗങ്ങളെക്കാൾ പൂച്ചകളും മുയലുകളും കുരുവികളുമൊക്കെ അവർക്ക് പ്രിയങ്കരല്ലേ? വീടുകളിൽ അരുമകളെ വളർത്താൻ അവസരമില്ലാത്ത കുട്ടികൾക്കും വിവിധ ജീവികളെ കാണാനും പരിചയപ്പെടാനും സ്നേഹിക്കാനുമൊക്കെ അവസരം
പറക്കുന്നതിനിടെ കറങ്ങുന്ന സീലിങ് ഫാനിൽ തട്ടി കാലൊടിഞ്ഞുവീണ ഓലേഞ്ഞാലിക്കിളിക്ക് പരിചരണവും, തക്കസമയത്ത് മികച്ച ചികിത്സയും ഉറപ്പാക്കി മിണ്ടാപ്രാണികളോടുള്ള കരുണയുടെയും കരുതലിന്റെയും മാതൃകയായിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കുടുബം. കോഴിക്കോട് നഗരത്തിനടുത്ത് വെള്ളിമാടുകുന്ന് സ്വദേശിയായ സനിൽ കിഷോറിന്റെ
ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് ഹരിപ്പാട് ട്രീറ്റ് അൺയൂഷൽ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് വിദേശയിനം പക്ഷിയായ ഗ്രേ പാരറ്റിനെയുമായി ഉടമകൾ എത്തിയത്. മുത്തു എന്നായിരുന്നു തത്തയുടെ വിളിപ്പേര്. പന്തളത്തെ നന്ദനാ ഫാമിലെ സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു
ഇണക്കം കുറഞ്ഞ അലങ്കാരപ്പക്ഷിയാണ് ഫെസന്റ്. നമ്മള് എത്ര സ്നേഹിച്ചാലും ഓടിയെത്തി സ്നേഹം പ്രകടിപ്പിക്കാനൊന്നും ഫെസന്റിനെ കിട്ടില്ല. തന്നിഷ്ടം പോലെ നടക്കുന്ന അസൽ കാട്ടുകോഴി. എന്നിട്ടും എന്തുകൊണ്ടാവും പതിനായിരങ്ങൾ ചെലവിട്ട് പെറ്റ്സ് പ്രേമികൾ ഫെസന്റുകളെ സ്വന്തമാക്കുന്നത്; മനം കവരുന്ന മനോഹാരിത തന്നെ
അടൂർ ∙ ഉറക്കമില്ലാതെ കോഴി കൂവിക്കൊണ്ടേയിരിക്കുന്നു. പക്ഷേ, അയൽക്കാർക്ക് എത്രനാൾ സഹിക്കാൻ പറ്റും? കോഴിയുടെ കൂവൽ അയൽവാസിയുടെ ആരോഗ്യത്തിനു ബുദ്ധിമുട്ടായപ്പോൾ മാറ്റിസ്ഥാപിക്കാൻ ആർഡിഒയുടെ ഉത്തരവ്.
അന്നനാളിയുടെ ചില ഭാഗങ്ങൾ പൂർണമായും തകർന്നതിനാൽ ചിലയിടങ്ങളിൽ കുട്ടിയോജിപ്പിക്കൽ ദുഷ്കരമായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞപ്പോഴും ഈ കുഞ്ഞു പക്ഷി ഇതുപോലൊരു സങ്കീർണ്ണാവസ്ഥയെ അതിജീവിക്കുമോ എന്ന സംശയം ഡോക്ടർക്ക് പോലും ഉണ്ടായിരുന്നു.
നമുക്കത്ര പരിചിതമല്ലെങ്കിലും ലോകത്തു പലയിടത്തും കീടങ്ങളെയും പുഴുക്കളെയും ഒന്നാന്തരം പ്രോട്ടീൻ സ്രോതസ്സായി മനുഷ്യര്‍ ആഹാരക്രമത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അവയിലൊന്നാണ് മീൽവേം. പല രാജ്യങ്ങളിലും, ഇന്ത്യയിലെതന്നെ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആളുകൾ ആഹാരമാക്കുന്ന മീൽവേമിന് ആ രീതിയിൽ നമ്മുടെ
അരുമപ്പക്ഷികൾക്ക് ചെറു പ്രായത്തിൽ പ്രധാനമായും നൽകുക അതാത് ഇനങ്ങൾക്കു യോജിച്ച ഹാൻഡ് ഫീഡിങ് ഫോർമുലയാണ്. 40 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ചേർത്ത് തയാറാക്കുന്ന ഹാൻഡ് ഫീഡിങ് ഫോർമുല പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിച്ചോ സിറിഞ്ച് ഉപയോഗിച്ചോ ആണ് പക്ഷികൾക്കു നൽകുക. അത്തരത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല
നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ സ്ഥാനത്തിനെ ചൊല്ലിയാണ് മനുഷ്യർക്കിടയിലെ തർക്കം. എന്നാൽ, മൃഗങ്ങളിൽ കറുപ്പിനാണ് സ്ഥാനം. ഇവിടെ കറുപ്പിന് ഏഴഴകാണ്. മെലാനിന്‍ എന്ന പിഗ്മെന്റാണ് തൊലിക്കും കണ്ണിനും മുടിക്കും കറുപ്പു നിറം നൽകുന്നത്. നിറത്തിനപ്പുറം വെളുപ്പിനായാലും കറുപ്പിനായാലും ബുദ്ധിപരമായോ, കലാപരമായോ മറ്റു
അരുമപ്പക്ഷികളെയും ഓമനമൃഗങ്ങളെയും ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, അവയെ സ്വന്തമാക്കാന്‍, അവർക്കായി സമയം ചെലവഴിക്കാൻ, സമയം നീക്കിവയ്ക്കാൻ പലർക്കും കഴിയാറില്ല. ചിലർക്ക് അലർജിപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടസ്സമാകും. എന്നാൽ, അരുമപ്രേമികള്‍ക്ക് അവയെ കാണാനും തൊട്ടു തലോടാനും അവയ്ക്കൊപ്പം സമയം
Results 1-10 of 93
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.