Activate your premium subscription today
Saturday, Mar 29, 2025
വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി
അരുമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് നായ ആണ്. മിക്കവരും വീട്ടിലെ ഒരു അംഗമായി തന്നെ അവരെ കൊണ്ടുനടക്കുന്നു. മെക്സിക്കോയിൽ ഒരു യുവതിയും വീട്ടിൽ ഒരു വളർത്തുമൃഗം വേണമെന്ന് ആഗ്രഹിച്ച് ഒരു നായയെ വാങ്ങി. പോമറേനിയൻ
ഇടതൂർന്ന രോമങ്ങളും ഓമനത്തം തുളുമ്പുന്ന മുഖവും ചടുലനീക്കങ്ങളുമെല്ലാം കുഞ്ഞൻ നായ്ക്കളുടെ സവിശേഷതകളാണ്. അരുമയായും സഹചാരിയായും മക്കളെപ്പോലെയും കുഞ്ഞൻ നായ്ക്കളെ ഇഷ്ടപ്പെടുന്നവരേറെ. മറ്റിനം നായ്ക്കളെ അപേക്ഷിച്ച് പരിചരണം, സ്ഥലം, ഭക്ഷണം എന്നിവ കുറച്ചു മതിയെന്നതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും സ്ഥലപരിമിതിയുള്ള
പരിചരിക്കാനും കൈകാര്യം ചെയ്യാനും വലിയ ബുദ്ധിമുട്ടില്ലാത്ത നായ്ക്കൾക്ക് പെറ്റ് വിപണിയിൽ വലിയ സ്ഥാനമുണ്ട്. മാത്രമല്ല, കുറഞ്ഞ തീറ്റ, കുട്ടികളോടുള്ള സമീപനം എന്നിവയും നായപ്രേമികൾ പ്രധാനമായും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞൻ ഇനങ്ങളായ പോമറേനിയൻ, ഡാഷ്ഹണ്ട്, പഗ്, ലാസ ആപ്സോ, ബീഗിൾ തുടങ്ങിയവ വിപണിയിലെ
നീളൻ രോമങ്ങളുള്ള സ്പിറ്റ്സ്, പന്തിന്റെ രൂപത്തിലുള്ള കുഞ്ഞൻ പോമറേനിയൻ, കുള്ളന്മാരായ ഡാഷ്ഹണ്ട്, ചുക്കിച്ചുളിഞ്ഞ മുഖമുള്ള പഗ് തുടങ്ങിയ കുഞ്ഞൻ നായ്ക്കൾക്ക് ഇന്ന് ഏറെ ജനപ്രീതിയുണ്ട്. വീടിന്റെ അകത്തും പുറത്തും വലിയ ബുദ്ധിമുട്ടില്ലാതെ പരിപാലിക്കാൻ കഴിയുന്ന ഇത്തരം കുഞ്ഞൻ നായ്ക്കളുടെ വിപണി തിരിച്ചറിഞ്ഞ്
അശ്രദ്ധയാലോ അറിവില്ലായ്മയാലോ, വികൃതിയാലോ അരുമ നായ്ക്കൾ നിരവധി അപകടങ്ങളില്‍ പെടാന്‍ സാധ്യതയുണ്ട്. അവയൊഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 1. വൈദ്യുതി വയറുകളും ഉപകരണങ്ങളും കയ്യില്‍ കിട്ടിയാല്‍ കടിച്ചുപൊട്ടിച്ച് ചവച്ചരയ്ക്കാന്‍ തീര്‍ച്ചയായും നായ്ക്കുഞ്ഞുങ്ങള്‍ ശ്രമിക്കും. തല്‍ക്ഷണ
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.