Activate your premium subscription today
Tuesday, Feb 25, 2025
Dec 27, 2024
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
Oct 19, 2024
അമാന്യമായ ഭാഷ ഹിംസയാണ്; അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യജീവിയുടെയും അന്തസ്സാണ്. ഹീനമായ ഭാഷ ഉപയോഗിക്കുമ്പോൾ തരംതാഴുന്നതു കേൾക്കുന്നവനല്ല, പറയുന്നവനാണ്. ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.
Aug 26, 2024
എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്കാരിക വിമര്ശകനും എഴുത്തുകാരനുമായ എം.എന്.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന് കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ
കോഴിക്കോട് ∙ ജോയ് മാത്യുവിനെ നേരിട്ടു കണ്ടാൽ എം.എൻ.കാരശ്ശേരി മാഷ് എന്തായിരിക്കും പറയുക. സിനിമാരംഗത്തെക്കുറിച്ചായിരിക്കുമോ? അതോ പണ്ട് കോളജ് ക്യാംപസിൽ തന്റെ വിദ്യാർഥിയായിരിക്കെ ചെയ്ത വികൃതികളെകുറിച്ചായിരിക്കുമോ? ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരി നിമ്ന വിജയ് ഇവർ
Aug 24, 2024
കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട്ട് മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ രാജ്യാന്തര സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായി ‘ഹോർത്തൂസ് വായന’ നാളെ രാവിലെ 10.30ന് നടക്കാവ് മനോരമ ഓഫിസിൽ നടക്കും. സാംസ്കാരിക വിമർശകനും ചിന്തകനും എഴുത്തുകാരനുമായ എം.എൻ.കാരശ്ശേരി, ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരവും സംവിധായകനും
Aug 10, 2024
ബ്രിട്ടിഷുകാർ തിരുവനന്തപുരം പോലെ കോഴിക്കോട്ടും പണിതതു വിക്ടോറിയ ജൂബിലി ടൗൺഹാളാണ് പക്ഷേ, മലബാറിൽ ആരും ആ സമ്മേളനശാലയെ വിക്ടോറിയ ജൂബിലി ടൗൺഹാൾ എന്നു വിളിച്ചില്ല. ടൗൺ ഹാൾ എന്നു മാത്രം വിളിച്ചു. അത്തരം വിവേകം ഉൽപാദിപ്പിക്കുന്നതു ജനങ്ങളുടെ സ്വാതന്ത്ര്യബോധമാണ്.
Mar 5, 2024
അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ, സന്തോഷ് ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്,
Mar 4, 2024
അബുദാബി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മൂന്നോ നാലോ ദിവസം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വൈസ് ചാൻസലർ, ഡീൻ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയവർ അറിഞ്ഞില്ലെങ്കിൽ അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് എഴുത്തുകാരൻ എം.എൻ. കാരശേരി. കോളജ് അധികൃതരുടേത് കുറ്റകരമായ ഉദാസീനതയാണ്.
Jan 28, 2024
തിരുവനന്തപുരം ∙ പത്മ പുരസ്കാരങ്ങൾ പ്രതിഭാശാലികളിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും ഇന്ത്യക്കാരനായ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾക്ക് പരിഗണിക്കുന്നെങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ
Jan 6, 2024
ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ?
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.