Activate your premium subscription today
Friday, Mar 21, 2025
സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ.
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ആദ്യമലയാള നോവൽ തന്നെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടാണ് മലയാളം-ആംഗലേയം വിവർത്തനചരിത്രം ആരംഭിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളെന്നു നിസംശയം വിശേഷിപ്പിക്കാം കൃഷ്ണ സോബ്തിയെ. ഒരു ഘട്ടം കഴിഞ്ഞാൽ പുതുക്കാതെ സ്വയം ആവർത്തിക്കുന്ന പതിവിൽനിന്ന് വേറിട്ടുനിന്നു. നിരന്തരം എഴുതുക മാത്രമല്ല, അതിന്റെ തിളനില താഴാതെ കാക്കുകയും ചെയ്തു.
പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.
എഴുത്തുകാരുടെ അമിത അവകാശവാദങ്ങളെയും ഊതിവീർപ്പിച്ച അഹംബോധത്തെയും ഒരു കുമിള പോലെ പൊട്ടിച്ചുകളയാൻ കൃഷ്ണൻ നായർ അസാധാരണമായ വൈഭവമുണ്ടായിരുന്നു. അൽപവിഭവക്കാരായ സാഹിത്യപ്രമാണിമാരെ തൊലിയുരിച്ചു നിർത്തിയിട്ടുണ്ട് അദ്ദേഹം.
യുഎസിൽ ന്യൂ മെക്സിക്കോയിലെ വീട്ടിൽ ബുധനാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിൽ ആയിരുന്നു. ദിവസങ്ങൾക്കു മുൻപേ മരണം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
'ഡോട്ടേർസ് ഓഫ് ദ് സൺ എമ്പറസസ്, ക്വീൻസ് ആൻഡ് ബീഗംസ് ഓഫ് ദ് മുഗള് എമ്പയർ' എന്ന കൃതിയിൽ, ഇറാ മുഖോട്ടി ഈ അസാധാരണ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. ചരിത്രത്തിലെ ഏറ്റവും മഹത്തായ രാജവംശങ്ങളിലൊന്നിന്റെ കണ്ണികളായിരുന്ന അവരുടെ ജീവിതം, അഭിലാഷങ്ങൾ,
ആശാവർക്കർമാർ നടത്തുന്ന സമരം, അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയാറാകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും. ആരോഗ്യപരിപാലനരംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.
ഇന്ത്യൻ സാഹിത്യത്തെയും സംഗീതത്തെയും കലയെയും ആധുനികതയുമായി ബന്ധിപ്പിച്ച പ്രതിഭയായിരുന്നു രവീന്ദ്രനാഥ് ടഗോർ. 'ഗീതാഞ്ജലി' എന്ന കവിതാ സമാഹാരത്തിന് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം, അത് കരസ്ഥമാക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയാണ്. എന്നാൽ ഇന്ത്യയെയും സാഹിത്യലോകത്തെയും
Results 1-10 of 778
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.