Activate your premium subscription today
Tuesday, Apr 1, 2025
പാലക്കാട് ∙ മംഗലം ഡാം അയ്യപ്പൻപാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികളെയാണ് കാട്ടാന ആക്രമിച്ചത്.
ഇരിട്ടി∙ആറളത്ത് ദുരന്ത ഭീതി ഉയർത്തി കാട്ടാനക്കലി തുടരുന്നു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ൽ രാത്രി നിരീക്ഷണം നടത്തുകയായിരുന്ന തളിപ്പറമ്പ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ആർ.ദിപിൻ (24) തലനാരിഴയ്ക്കാണ് മോഴ (ചെറിയ മോഴ) ആനയുടെ കാൽക്കീഴിൽ നിന്നു രക്ഷപ്പെട്ടത്. ദിപിൻ നിന്ന ബസ് കാത്തിരിപ്പു
രാജകുമാരി∙ ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് തകർത്തു. പ്ലോട്ട് നമ്പർ 107ലെ ഗന്ധകന്റെ വീടാണ് തിങ്കളാഴ്ച രാത്രി കാട്ടാന തകർത്തത്. കൃഷിയിടത്തിലെ പച്ചക്കറികൾ തിന്നതിനു ശേഷമാണ് കാട്ടാന വീടിന്റെ പിൻഭാഗം തകർത്ത് അകത്തുണ്ടായിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും പുറത്തെടുത്ത് തിന്നത്. ഗന്ധകനും ഭാര്യയും
നെല്ലിയാമ്പതി∙ പാടഗിരിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനു നേരെ കാട്ടാനയുടെ പരാക്രമം. കാറിന്റെ ചില്ലുതകർത്ത കാട്ടാന കൊമ്പുകൊണ്ടു കുത്തി പല ഭാഗത്തും കേടുപാടുകൾ വരുത്തി. ഇന്നലെ പുലർച്ചെ 2ന് പാടഗിരി പൊലീസ് സ്റ്റേഷനടുത്ത് രാമചന്ദ്രന്റെ വീടിനു മുന്നിൽ നിർത്തിയിട്ട, മകൻ രഞ്ജിത്തിന്റെ കാറാണു
കോന്നി ∙ നടുവത്തുമൂഴി വനം റേഞ്ചിലെ കടിയാർ ഭാഗത്ത് കാട്ടാനകൾ കൊമ്പുകോർത്തതിനെ തുടർന്ന് കുത്തേറ്റ് കൊമ്പനാന ചരിഞ്ഞു. ബുധനാഴ്ചയാണ് സംഭവമെന്ന് കരുതുന്നു. രാത്രി വനംവകുപ്പ് അധികൃതർക്ക് ഇതിന്റെ സൂചന ലഭിച്ചിരുന്നു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ
കൊളത്തൂർ∙വയമ്പറ്റ വിഷ്ണുക്ഷേത്രത്തിൽ താലപ്പൊലി എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. താലപ്പൊലിപ്പറമ്പിലെ ഗുഡ്സ് ഓട്ടോറിക്ഷ മറിച്ചിട്ടു. 2 വൈദ്യുതക്കാലുകൾ തകർത്തു. ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേർ ഭാഗ്യത്തിന്റെ കരുത്തിൽ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടോടെ താലപ്പൊലി
തൊട്ടിൽപാലം∙ പക്രംതളം ചുരത്തിൽ (കുറ്റ്യാടി ചുരം) കാർ യാത്രക്കാർക്കു നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
∙ ‘പൂരത്തിന് ആനയെ നിർത്തിയതുപോലെയാണ് ഈ തോടിന്റെ വക്കിൽ ആനകൾ തമ്പടിക്കുന്നത്. വനംവകുപ്പുകാർ എല്ലായിടത്തുനിന്നും ആനകളെ ഓടിച്ച് ഈ വയനാടൻകാട്ടിലേക്കു കൊണ്ടുവരും. കുറച്ചുകഴിയുമ്പോഴേക്കും അവ ഇങ്ങോട്ടിറങ്ങും’ – ക്ഷോഭത്തോടെ ശ്യാമ ബബീഷ് പറഞ്ഞു. ആറളത്ത് വഞ്ചിക്കപ്പെട്ട ആദിവാസിസമൂഹത്തിന്റെ പുതുശബ്ദമാണ് ഒൻപതാം ബ്ലോക്കിലെ ശ്യാമ ബബീഷ് (34). ആന ചവിട്ടിക്കൊന്ന വെള്ളി–ലീല ദമ്പതികളുടെ മൃതദേഹത്തെ സാക്ഷിനിർത്തി മന്ത്രി എ.കെ.ശശീന്ദ്രനോട് ആറളത്തുള്ളവരുടെ ദുരിതം ഉറക്കെ വിളിച്ചുപറഞ്ഞതു ശ്യാമയാണ്. ശ്യാമ ഉറപ്പിച്ചു പറയുന്നു– ‘ഇതുവരെ ഞങ്ങൾക്കു കിട്ടിയതൊക്കെ പൊള്ളവാക്കുകളാണ്. കലക്ടർ ഒപ്പിട്ടുനൽകിയ കടലാസിനുപോലും വിലയില്ലാതായി. ആറളത്തുകാർക്ക് മന്ത്രി ഒരുറപ്പു നൽകിയിട്ടുണ്ട്. അതു പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പാലിച്ചില്ലെങ്കിൽ ഇതുവരെ കണ്ടതുപോലെയാകില്ല’’.
‘ആന കൊന്നവരുടെ കുടുംബത്തിലെ ഒരാൾക്കു ജോലി നൽകുമെന്ന് ഉദ്യോഗസ്ഥരും മന്ത്രിയും എംഎൽഎയുമൊക്കെ പറഞ്ഞതുകേട്ടു നടക്കാൻ തുടങ്ങിയിട്ട് ആറു കൊല്ലമായി. ഓഫിസുകൾ കയറി മടുത്തു എന്നല്ലാതെ എനിക്കോ മക്കൾക്കോ ജോലി ലഭിച്ചില്ല. ഒരു തൂപ്പുജോലിയെങ്കിലും കിട്ടുമെന്നു കരുതിയിരുന്നു.. ഇപ്പോൾ ഞാൻ തൊഴിലുറപ്പിനു പോകും, മോൻ
ഇരിട്ടി (കണ്ണൂർ) ∙ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്. സിപിഎം ചെടിക്കുളം ബ്രാഞ്ച് സെക്രട്ടറി അമ്പലക്കണ്ടിയിലെ തേക്കിലക്കാട്ടിൽ ടി.കെ.പ്രസാദ് (50) കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
Results 1-10 of 1736
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.