Activate your premium subscription today
Monday, Mar 31, 2025
ആയിരക്കണക്കിന് ചിലന്തിമുട്ടകൾ കൂട്ടിച്ചേർത്ത് വച്ചതുപോലെയുള്ള അപൂർവ പാറ ചൊവ്വയിൽ കണ്ടെത്തി നാസയുടെ പെഴ്സിവീയറൻസ് റോവർ. ഏകദേശം ഒരു മില്ലിമീറ്റർ വരെ വ്യാസമുള്ളതാണ് ഈ മുട്ടഘടന. ഇതിൽ പലതും പൊട്ടിപ്പോയ നിലയിലാണ്. ചിലതിലെല്ലാം ദ്വാരങ്ങളും വന്നിട്ടുണ്ട്.ചൊവ്വയിൽ ഒരു കാലത്ത് ജലം നിലനിന്നിരുന്നെന്നു
ലോകത്ത് പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. .ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഇത് ദൃശ്യമായില്ല, പക്ഷേ ഓൺലൈനിൽ ഈ കാഴ്ച കാണാം.ഇന്ത്യന് സമയം ഏകദേശം 2.20ന് ആരംഭിച്ച് 6.13 വരെയായിരുന്നു ഗ്രഹണം. സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ
നോർത്തേൺ ക്രൗൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയലിസ് (ടി സിആർബി) എന്ന നക്ഷത്രം പൊട്ടിത്തെറിക്കാൻ പോകുന്നു. പാരിസ് ഒബ്സർവേറ്ററിയിലെ ജീൻ ഷ്നൈഡർ മുൻകാല സ്ഫോടന തീയതികളും ബൈനറി സിസ്റ്റത്തിന്റെ ഓർബിറ്റൽ എഫെമെറിസും സംയോജിപ്പിച്ച് സ്ഫോടനത്തിന്റെ സാധ്യമായ തീയതികൾ പ്രവചിച്ചിരുന്നു. മാർച്ച്
നാസയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. ജിം ഗ്രീൻ മാർച്ച് ആദ്യവാരം നടത്തിയ ഒരു പോഡ്കാസ്റ്റിൽ നാസ അന്യഗ്രഹജീവൻ കണ്ടെത്താനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ആർതർ എസ്.ഫ്ലെമിങ് അവാർഡ് പോലുള്ള ഉന്നത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശാസ്ത്രജ്ഞനാണു ജിം ഗ്രീൻ. റേഡിയോ തരംഗങ്ങൾ മാത്രമല്ല, അന്യഗ്രഹജീവികൾ
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
വിചിത്ര സർപ്പിളാകൃതിയുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് നിരീക്ഷകരാണ് സർപ്പിളത്തിന്റെ
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ജൂൺ 5 മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 'കുടുങ്ങിക്കിടന്ന' സുനിത വില്യംസും ബുച്ച് വിൽമോറും സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. നീണ്ട 9 മാസം നിര്ണായക ശാസ്ത്ര പരീക്ഷണങ്ങൾക്കാണ് ഇരുവരും നേതൃത്വം വഹിക്കുകയും പങ്കാളികളാവുകയും ചെയ്തത്. നിർണായക ശാസ്ത്ര
2025 മാർച്ച് 19നാണ് നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ, ഇവർ ബഹിരാകാശവാഹനത്തിൽ കുടുങ്ങിയിരുന്നില്ല, ‘സ്റ്റുഡിയോ നാസ’യിലായിരുന്നുവന്ന അവകാശവാദവുമായി സ്പേസ് സ്യൂട്ടിൽ സുനിത വില്ല്യംസും ബുച്ച്
ന്യൂയോർക്ക് ∙ ഉദ്ദേശിച്ചതിലും കൂടുതൽ നാളുകൾ ബഹിരാകാശത്തു കഴിഞ്ഞതിന് സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം കിട്ടുമോ ? ഇല്ല. നാസയുടെ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തേ നിശ്ചയിച്ചതിനെക്കാൾ 278 ദിവസം കൂടുതൽ ബഹിരാകാശത്തു കഴിഞ്ഞശേഷമാണു കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും ഭൂമിയിൽ തിരിച്ചെത്തിയത്. ഓവർടൈം ഇല്ലെങ്കിലും 5 യുഎസ് ഡോളർ (ഏകദേശം 430 രൂപ) പ്രതിദിന ആനുകൂല്യമായി അവർക്കു കിട്ടുമെന്നും പത്രം പറയുന്നു. അപകടകരവും വിദൂരവുമായ ദൗത്യമാണെങ്കിലും ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ബിസിനസ് യാത്രയിലുള്ള മറ്റേതു സർക്കാർ ജീവനക്കാർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രമേ സുനിതയ്ക്കും വിൽമോറിനും കിട്ടുകയുള്ളു– പത്രം വ്യക്തമാക്കി.
Results 1-10 of 819
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.