Activate your premium subscription today
Wednesday, Apr 2, 2025
ലക്നൗ∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിക്കറ്റെടുത്ത ശേഷം ‘നോട്ട്ബുക്ക് സെലബ്രേഷനി’ലൂടെ വിവാദത്തിൽ ചാടിയ യുവതാരം ദിഗ്വേഷ് രതിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആ ഘട്ടത്തിൽ അത്തരമൊരു പ്രകോപനപരമായ ആഘോഷത്തിന്റെ യാതൊരു കാര്യവുമുണ്ടായിരുന്നില്ലെന്ന് കമന്ററി
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന, ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം ഋഷഭ് പന്തിന് പഞ്ചാബ് കിങ്സിന്റെ വക രൂക്ഷ പരിഹാസം. ഐപിഎൽ മെഗാതാരലേലത്തിനു തൊട്ടുപിന്നാലെ, ‘പഞ്ചാബ് കിങ്സ് തന്നെ വാങ്ങുമോയെന്ന് ടെൻഷനുണ്ടായിരുന്നു’ എന്ന് പന്ത്
ലക്നൗ∙ വിരാട് കോലി പ്രശസ്തമാക്കിയ ‘നോട്ട്ബുക്ക് സെലബ്രേഷൻ’ ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ). ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്ത്യൻ താരം ദിഗ്വേഷ് രതിയാണ് ഈ ആഘോഷം അനുകരിച്ച് ശ്രദ്ധ നേടിയത്. ഡൽഹി ടീമിൽ തന്റെ സഹതാരം കൂടിയായ പഞ്ചാബ് കിങ്സ് ഓപ്പണർ പ്രിയാൻഷ്
ലക്നൗ∙ ബാറ്റിങ് ദുഷ്കരമായ, പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന ലക്നൗവിലെ പിച്ചിൽ ബിഗ് ഹിറ്റർമാർ വരെ ശ്രദ്ധയോടെ കളിച്ചപ്പോൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പഞ്ചാബ് റൺ ചേസിന് അടിത്തറ പാകിയത് പ്രഭ്സിമ്രന്റെ ഇന്നിങ്സാണ്. ബോളർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ, ഓവറിന്റെ ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു പഞ്ചാബ് ഓപ്പണറുടെ നയം. 34 പന്തിൽ 3 സിക്സും 9 ഫോറുമടക്കം 202 സ്ട്രൈക്ക് റേറ്റിൽ 69 റൺസ് നേടിയ പ്രഭ്സിമ്രൻ നൽകിയ തുടക്കമാണ് പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്.
ലക്നൗ∙ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ പേരു കാത്ത പ്രകടനവുമായി ഒരിക്കൽക്കൂടി കളത്തിലെ ‘കിങ്സ്’ ആയതോടെ, ഐപിഎൽ 18–ാം സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ച് പഞ്ചാബ് കിങ്സ്. ബോളർമാർക്കും പിന്തുണ നൽകിയ ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ആതിഥേരായ ലക്നൗവിനെ എട്ടു വിക്കറ്റിന് തകർത്താണ് പഞ്ചാബ് രണ്ടാം ജയം കുറിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. ബോളർമാർക്കു പിന്നാലെ ബാറ്റർമാരും മിന്നിത്തിളങ്ങിയതോടെ 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജയത്തിലെത്തി.
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ബാറ്റർമാരുടേത് മാത്രമായി ഒതുങ്ങുന്നുവെന്ന വിമർശനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ ഠാക്കൂർ രംഗത്ത്. പിച്ചുകൾ ബാറ്റർമാർക്ക് അനുകുലമായി ഒരുക്കുന്നതുപോലെ, ബോളർമാർക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് ഠാക്കൂർ ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ്ങിൽ പരാജയപ്പെട്ട ദേഷ്യത്തിൽ ടിവി എറിഞ്ഞു തകർത്ത് അവതാരകൻ. ഒരു യുട്യൂബ് ഷോയുടെ അവതാരകനാണ് പന്തിന്റെ കാര്യം സംസാരിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്നു ടെലിവിഷൻ തകർത്തത്.
ഐപിഎലിൽ വമ്പൻ വിജയലക്ഷ്യങ്ങൾ പടുത്തുയർത്തുന്നതു ശീലമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ടാണ് ലക്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ 190 റൺസിലേക്ക് ഒതുക്കിയ ലക്നൗ, 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയും ചെയ്തു. 23 പന്തുകൾ ബാക്കിനിൽക്കെയാണ്
ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, അവരെയെല്ലാം കൂട്ടത്തോടെ നിശബ്ദരാക്കി കളം അടക്കിവാണത് ഒരു ബോളറാണ്; ഐപിഎൽ താരലേലത്തിൽ എല്ലാ ടീമുകളും കൂട്ടത്തോടെ അവഗണിച്ച, പിന്നീട് പ്രധാന ബോളർമാർക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ അവസരം ലഭിച്ച ഷാർദുൽ ഠാക്കൂർ! മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഠാക്കൂറിന്റെ കരുത്തിലാണ്, ലക്നൗ വമ്പനടിക്കാർ നിറഞ്ഞ സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കിയത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർത്തുകളിച്ച ലക്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു ഭീഷണിയായില്ല. ഫലം സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗവിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകള് ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സിന്റെ ശൈലിയിലായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ ചേസിങ്. അതിനു നേതൃത്വം നൽകിയതാകട്ടെ വൺഡൗണായി ഇറങ്ങിയ നിക്കോളാസ്
Results 1-10 of 209
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.