Activate your premium subscription today
Tuesday, Apr 1, 2025
ലോകശക്തികളെല്ലാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബഹിരാകാശം. ഭൂമിക്ക് പുറത്തുള്ള ഉപഗ്രഹങ്ങളിലും ഗ്രഹങ്ങളിലും കോളനി സ്ഥാപിക്കാനുള്ള നീക്കവുമായി യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ബഹിരാകാശ നേട്ടങ്ങളിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
ബഹ്റൈന്റെ സ്വന്തം ഉപഗ്രഹമായ അൽ മുൻതർ അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്എ) സ്ഥിരീകരിച്ചു.
ബഹിരാകാശത്ത് നിന്നു നോക്കിയാൽ ഇന്ത്യയെ എങ്ങനെ കാണാം ? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ മറുപടി നൽകിയത് ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
ഭൂമിയുടെ ധ്രുവങ്ങളെയും ബഹിരാകാശ പരിസ്ഥിതിയെയും പഠിക്കുന്നതിനുള്ള നാലംഗ സംഘവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ -9 ബഹിരാകാശ പേടകം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നു.
ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തി നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബഹിരാകാശ ജീവിതത്തിലെ അദ്ഭുതക്കാഴ്ചകൾ വിവരിച്ച് സുനിത വില്യംസ്. 400 കിലോമീറ്ററോളം അകലെനിന്നുള്ള ഇന്ത്യൻ ഭൂപ്രകൃതിയുടെ കാഴ്ച സുനിത വില്യംസിനെ എങ്ങനെ അത്ഭുതപ്പെടുത്തിയെന്ന്
ബർലിൻ ∙ ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ചു. നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്പേസ് പോര്‍ട്ടില്‍നിന്നു കുതിച്ചുയര്‍ന്ന സ്പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. യൂറോപ്പിൽ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റോക്കറ്റ് നിർമിച്ചത്.
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ
നാസയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. ജിം ഗ്രീൻ മാർച്ച് ആദ്യവാരം നടത്തിയ ഒരു പോഡ്കാസ്റ്റിൽ നാസ അന്യഗ്രഹജീവൻ കണ്ടെത്താനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ആർതർ എസ്.ഫ്ലെമിങ് അവാർഡ് പോലുള്ള ഉന്നത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശാസ്ത്രജ്ഞനാണു ജിം ഗ്രീൻ. റേഡിയോ തരംഗങ്ങൾ മാത്രമല്ല, അന്യഗ്രഹജീവികൾ
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
വിചിത്ര സർപ്പിളാകൃതിയുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് നിരീക്ഷകരാണ് സർപ്പിളത്തിന്റെ
നഗരത്തിലെ ആള്‍ത്തിരക്കില്‍ പെട്ട് നിങ്ങള്‍ നടക്കുകയാണെങ്കില്‍ പോലും, ചൈനീസ് ചാരക്കണ്ണ് ബഹിരാകാശത്തുനിന്ന് നിങ്ങളെ നിരീക്ഷിക്കുന്ന കാലം അധികം ദൂരെയാകണമെന്നില്ല. കാരണം, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയേറിയ സ്പൈ ക്യാമറയാണ് ബെയ്ജിങിന്റെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
Results 1-10 of 1271
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.