ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ സിദ്ധാർഥനെതിരെയുള്ള പെൺകുട്ടിയുടെ പരാതി മാനസികമായി തകർക്കാനുള്ള ശ്രമമെന്ന് പിതാവ് ടി.ജയപ്രകാശ്. ഇതിനു ഒരുസംഘം ശ്രമിക്കുമെന്നു കൂട്ടുകാരും അധ്യാപകരും മുന്നറിയിപ്പ് നൽകിയിരുന്നു. കോളജിൽ പീഡനത്തിന് ഇരയായ കുട്ടിയെ രക്ഷപ്പെടുത്തിയത് സിദ്ധാർഥായിരുന്നു. മകനെ കൊന്നുകഴിഞ്ഞ ശേഷമാണോ അവനെതിരെ പരാതി നൽകേണ്ടതെന്നും സിദ്ധാർഥിന്റെ പിതാവ് ചോദിച്ചു. 
Read more: സിദ്ധാർഥനെതിരായ പരാതി ആസൂത്രിതം?... 

‘ഏതു രീതിയിലും നിങ്ങളെ മാനസികമായി തകർക്കുമെന്നു നല്ലവരായ ചില അധ്യാപകർ പറഞ്ഞിരുന്നു. തളർന്നു പോകരുതെന്നും പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. എന്റെ മകൻ കുറ്റക്കാരനാണെങ്കിൽ മരിച്ചുകഴിഞ്ഞിട്ട് ഈ കേസ് കൊടുത്തിട്ട് എന്തു കാര്യം? കൊന്നില്ലേ? കൊന്നയാളെ വീണ്ടും കൊണ്ടു ജയിലിൽ ഇടാനാണോ കേസ് കൊടുത്തത് ? മാനസികമായി തകർക്കാനാണോ? മാനസികമായി ഞാൻ ഒരി‍ഞ്ച് പോലും തകരില്ല’– ജയപ്രകാശ് പറഞ്ഞു.

English Summary:

Siddhath's father against SFI

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com