300 മുതൽ ആയിരത്തോളം പേർ ഓരോ ഫോർമുല വൺ സംഘത്തിലുമുണ്ടാകും. ബഹിരാകാശ പര്യവേക്ഷണത്തിനു സമാനമായ സജ്ജീകരണങ്ങളാണ് കാർ നിർമാതാക്കളും ഡ്രൈവർമാരും നടത്തുന്നത്.
ഫോർമുല വൺ കാറോട്ടത്തിന് 75 വയസ്സ്. എൻജീനിയറിങ് മികവിന്റെ ചരിത്രം എന്നതിനൊപ്പം മനുഷ്യമികവിന്റെ ഫിനിഷ് ലൈൻ തേടിയുള്ള അന്വേഷണം കൂടിയാണ് ഈ ചാംപ്യൻഷിപ്.
മക് ലാരന്റെ ബ്രിട്ടിഷ് ഡ്രൈവർ ലാൻഡോ നോറിസിന്റെ മുന്നേറ്റം (Photo by WILLIAM WEST / AFP)
Mail This Article
×
‘മരണത്തോട് എത്ര അടുത്തിരിക്കുന്നോ അത്ര തീവ്രമായി നിങ്ങൾ ജീവിതം അനുഭവിക്കുന്നു. പക്ഷേ, ആ നിമിഷം നിങ്ങളെ പിടികൂടുന്നതു ഭയമല്ല. ജയിക്കാനുള്ള അടങ്ങാത്ത ദാഹമാണ്.’’– ഫോർമുല വൺ കാറോട്ടത്തിന്റെ സവിശേഷതയെ ആറ്റിക്കുറുക്കിയ ഈ വാചകങ്ങൾ ബ്രിട്ടിഷ് ഡ്രൈവറായ ജയിംസ് ഹണ്ടിന്റേതാണ്. ‘റഷ്’ എന്ന സിനിമയിലൂടെ പ്രശസ്തമായ ഹണ്ടിന്റെ ഈ വാക്കുകൾക്കു സാക്ഷ്യം നിൽക്കാൻ ഏറ്റവും അർഹതയുള്ളയാൾ ട്രാക്കിൽ അദ്ദേഹത്തിന്റെ ചിരവൈരിയായിരുന്ന ഓസ്ട്രിയൻ ഡ്രൈവർ നിക്കി ലൗഡയാണ്. ഇരുവരുടെയും വൈരത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 2013ൽ പുറത്തിറങ്ങിയ റഷ്.
English Summary:
Formula One's 75th Anniversary: A Celebration of Human Potential and Engineering Marvels.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.