Activate your premium subscription today
Friday, Mar 21, 2025
ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു മൂലധന പിന്തുണ ഉറപ്പാക്കാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ 2015 ഏപ്രിൽ 8ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ/മുദ്രാ യോജന). ആദ്യ വർഷം മുതൽ തന്നെ കേരളത്തിലും മുദ്രാ യോജനയ്ക്ക് ലഭിച്ചത് വൻ സ്വീകരണം. ദേശീയതലത്തിൽ തുടക്കത്തിൽ പക്ഷേ, മുദ്രാ യോജനപ്രകാരം വിതരണം ചെയ്ത വായ്പകളിൽ കിട്ടാക്കടം വൻതോതിൽ ഉയർന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തളർച്ച, കോവിഡ്, ലോക്ക്ഡൗൺ തുടങ്ങിയ വെല്ലുവിളികൾ സംരംഭകരെ ധനഞെരുക്കത്തിലാക്കിയതാണ് വായ്പാ തിരിച്ചടവിനെ ബാധിച്ചത്. എങ്കിലും, കോവിഡാനന്തരം സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചുകയറ്റം സംരംഭകരെയും ഉഷാറാക്കി, മുദ്രാ വായ്പാ വിതരണവും ഉയർന്നു. പക്ഷേ, കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? അപേക്ഷിക്കുന്ന എല്ലാവർക്കും വായ്പ നൽകാൻ ബാങ്കുകൾ തയാറാകുന്നുണ്ടോ? എങ്ങനെയാണ് ഈ വായ്പ ലഭ്യമാകുന്നത്?
നമ്മുടെ നാട്ടിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്തുകൊണ്ടാണിത്രയും പ്രസക്തമാകുന്നത് ? അതറിയാൻ ചില കണക്കുകൾ നോക്കാം. ഇന്ത്യയിലാകെ 5.93 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് 30 ശതമാനമാണ്. 25 കോടി ആളുകൾ ഈ
യുഎഇയില്‍ ജോലിതേടിയെത്തുന്നവരുള്‍പ്പടെ മിക്കവരും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുളള കാര്യമാകും
ഇന്ത്യയിൽ ബാങ്ക് വായ്പകളില്ലാത്ത കുടുംബങ്ങൾ ചുരുക്കം. ഓരോ തവണ റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) യോഗം ചേരുമ്പോഴും ഏവരും പ്രതീക്ഷിക്കുന്നത് പലിശനിരക്കിൽ നേരിയ ഇളവെങ്കിലുമാണ്. എന്നാൽ, തുടർച്ചയായ 10-ാം യോഗത്തിലും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയാണ് എംപിസി ചെയ്തത്. അതായത് ഭവനവായ്പ,
ചെറുകിട ബിസിനസുകാരിൽ നിന്നും കടം വാങ്ങുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും നോൺ-ബാങ്ക് ഫിനാൻസിയർമാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു. സ്മോൾ ഫിനാൻസ് ബാങ്കുകളോട് "ഉത്തരവാദിത്തപരമായ വായ്പാ രീതികൾ" സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.
ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു
പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ഓഗസ്റ്റ് 9ന് തിരുവനന്തപുരത്ത് പ്രവാസി ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാംപ്.
തൃശൂര്‍ ∙ തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ആഗസ്റ്റ് 5ന് തൃശൂരില്‍ പ്രവാസി ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
Results 1-10 of 56
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.