Activate your premium subscription today
Sunday, Mar 23, 2025
എമ്പുരാന് സിനിമയുടെ ട്രെയിലർ കണ്ടവരാരും മുദ്രാവാക്യം വിളിച്ചു ചിലമ്പിച്ച പോലൊരു ശബ്ദത്തിൽ 'എമ്പുരാനേ..' എന്ന് നീട്ടി പാടിയ ശബ്ദം മറക്കാനിടയില്ല. മോഹൻലാലിൻ്റെ എൻട്രിയിൽ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുംവിധമായിരുന്നു ആ ശബ്ദവും പാട്ടും. ആ തീം സോങ്ങിന് ശബ്ദമായത് പിന്നണിഗായകൻ
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി നിർമിച്ച ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പലകഥകൾ’ എന്നു തുടങ്ങുന്ന പാട്ടിന് തോമസ് ഹാൻസ് ബെൻ ആണ് വരികൾ കുറിച്ചത്. ഗിരീശൻ.എ.സി പാട്ടിന് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘റെട്രോ’യിലെ കല്യാണപ്പാട്ട് തരംഗമാകുന്നു. സന്തോഷ് നാരായണന് ഈണമൊരുക്കിയ ഗാനമാണിത്. വിവേക് വരികൾ കുറിച്ചിരിക്കുന്നു. സന്തോഷ് നാരായണനും ദ് ഇന്ത്യൻ കോറൽ എൻസെംബിളും സംയുക്തമായി ഗാനം ആലപിച്ചു. ആഘോഷപ്പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു
കുടുംബവുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഗായകൻ അമാൽ മാലിക് നടത്തിയ പരസ്യ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയായിരുന്നു. മാതാപിതാക്കളുടെ ചില പ്രവൃത്തികൾ കാരണം താനും സഹോദരൻ അർമാൻ മാലിക്കും തമ്മിൽ അകൽച്ചയിലാണെന്നും അമാൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തിരുത്തലുമായി
സിനിമയുടെ വ്യത്യസ്തമേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി ഓർമയായിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു. കേച്ചേരിതൂലികയിൽ പിറന്ന സിനിമാഗാനങ്ങളുടെ എണ്ണം അറുനൂറ്റിയൻപതോളം വരും. "മൂടുപടം" (1963) മുതൽ "നിക്കാഹ്" (2015) വരെ നീളുന്നു ആ പാട്ടുകാലം. കേച്ചേരി ഗാനങ്ങളിലൂടെ
കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ അമാൽ മാലിക്. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നും ഈ തീരുമാനം വൈകാരികമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തന്റെ
ആരോഗ്യം വീണ്ടെടുത്ത് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ‘ദ് വണ്ടർമെന്റ്’ എന്ന പേരിൽ വടക്കേ അമേരിക്കയിൽ നടത്താനിരിക്കുന്ന സംഗീതപര്യടനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 18ന് തുടങ്ങി ഓഗസ്റ്റ് 17നാണ് റഹ്മാന്റെ സംഗീതപര്യടനം അവസാനിക്കുക. ഒരു മാസം കൊണ്ട് വടക്കേ അമേരിക്കയിലെ വിവിധ ഇടങ്ങളിൽ അദ്ദേഹം സംഗീതസന്ധ്യ
അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞ മാപ്പിള പാട്ടിന്റെ മധുരമാണ് തന്നെ പാട്ടെഴുത്തുകാരനാക്കിയതെന്ന് പറഞ്ഞിട്ടുണ്ട് 10 വർഷങ്ങൾക്കു മുൻപേ നമ്മെ വിട്ടു പോയ യൂസഫലി കേച്ചേരി. ബാല്യത്തിൽ മാപ്പിള പാട്ടിന്റെ മധുമഴയില്‍ യൂസഫലിയെ ജ്ഞാന സ്നാനം ചെയ്യിച്ച നജ്മക്കുട്ടിയെന്ന ഉമ്മ ഓരോ കാലടിയിലും മാപ്പിളപ്പാട്ടിന്റെ ഇശലു
ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ ഹാസ്യനടൻ ജസ്പ്രീത് സിങ് "കേരള സാർ, 100% ലിറ്ററസി സർ" എന്ന് പരിഹാസ രൂപേണ പറഞ്ഞത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ജസ്പ്രീതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ മലയാളികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അതേ വാക്കുകൾ
പുരസ്കാര വേദിയിലെ വിവാദം നടന്ന് ഒരു വർഷത്തോടടുക്കുമ്പോൾ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ട് സംഗീതസംവിധായകൻ രമേശ് നാരായണനും നടൻ ആസിഫ് അലിയും. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും പഴയ പരിഭവം മറന്ന് ആലിംഗനം ചെയ്തത്. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇരുവരും
Results 1-10 of 6737
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.