Activate your premium subscription today
Saturday, Mar 29, 2025
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഇവന്റ് ‘പോ സമ്മിറ്റ് – 2025’ ഏപ്രിൽ 26, 27 തീയതികളിൽ കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും. മലയാള മനോരമയും റോംസ് ആൻ റാക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിവിധ മത്സരങ്ങളും, പരിശീലന ക്ലാസുകളും, വെറ്ററിനറി എക്സ്പോയും, ബ്രീഡേഴ്സ് മീറ്റുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയെ 50 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളൂരു സ്വദേശി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ പ്രമുഖ ബ്രീഡറായ സതീഷ് ആണ് സ്വന്തമാക്കിയത്.
ലോക്ഡൗൺ കഴിഞ്ഞ മാസങ്ങൾക്കുശേഷമാണ് ക്ലിയോ എന്ന നായയെ, ഞാൻ വഴിയിൽനിന്ന് എടുത്ത് വളർത്താൻ തുടങ്ങിയത്. ആ കഥ ഒന്നു കുറിക്കണമെന്നു തോന്നി. തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്തെ തനത് നായയിനമാണ് രാജപാളയം. ബ്രിട്ടീഷുകാരുടെ അധിനിവേശകാലത്ത് അവയെ മിക്കതിനെയും കൊന്നു തീർത്തെന്നും. പിന്നീട് തമിഴ്നാട് സർക്കാർ
വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി
വീടുകളിൽ കയറുന്ന പാമ്പുകളെ പലപ്പോഴും തുരത്തി ഓടിക്കുന്നത് അരുമകളായിരിക്കും. സ്വന്തം ജീവൻ പണയംവച്ച് ഉടമകളെ രക്ഷിക്കുന്ന പൂച്ചയുടെയും നായ്ക്കളുടെയും നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഒരു റോട്ട്വീലർ മൂർഖൻ പാമ്പിനെ കടിച്ച് രണ്ട് കഷ്ണങ്ങളാക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് തന്റെ അരുമനായയുടെ മരണത്തെക്കുറിച്ച് പങ്കുവച്ച കുറിപ്പ്... ഫെയ്സ്ബുക്ക് പ്രൊഫൈൽ പടത്തിൽ എനിക്കു കൂട്ടിരിക്കുന്ന, ഞങ്ങളുടെ ജിഞ്ചർ ഇന്നു (4/3/25) വെളുപ്പിനെ അഞ്ചു മണിയോടെ മരിച്ചു. അവന് 13 വയസ് ആയിരുന്നു പ്രായം. ഭേദമാകാൻ മടിച്ച രോഗമായിരുന്നു മരണകാരണം. രാവിലെ
നല്ല ഭക്ഷണം നൽകിയാലും പലപ്പോഴും പ്ലാസ്റ്റിക്കും തുണിയുമെല്ലാം വിഴുങ്ങി അരുമകൾ അപകടം വിളിച്ചുവരുത്താറുണ്ട്. ഇത് പലപ്പോഴും ഉടമയെയാണ് വെട്ടിലാക്കുന്നത്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം കലിഫോർണിയയിൽ നടന്നു
പെരുമ്പിലാവ് ∙ തന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത വീട്ടുകാരുടെ ജീവൻ മൂർഖൻ പാമ്പിൽ നിന്നു രക്ഷിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണു റോട്ട്വൈലർ വിഭാഗത്തിൽ പെട്ട കിച്ചുവെന്ന വളർത്തു നായ ജീവൻ വെടിഞ്ഞത്. ഇന്നലെ പുലർച്ചെ രണ്ടോടെ പൊറവൂർ വീട്ടികഴി ശശികുമാറിന്റെ വീട്ടിലാണു സംഭവം. നായയുടെ നിർത്താതെയുള്ള
നിങ്ങളുടെ അരുമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കർഷകശ്രീ അവസരം നൽകുന്നു. മനോരമ ഓൺലൈൻ കർഷകശ്രീയിലേക്ക് വാട്സാപ് (Text) സന്ദേശമായി (നമ്പർ 87146 17871) നിങ്ങൾക്ക് നിങ്ങളുടെ അരുമയുടെ വിശേഷങ്ങളും കഥകളും ഫോട്ടോയും പങ്കുവയ്ക്കാം. കോട്ടയം സ്വദേശിനി ലിൻസി ജോൺ തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച്
ലോകമെമ്പാടും ആരാധകരുള്ള നായയിനമാണു സൈബീരിയൻ ഹസ്കി. വിനോദമൃഗം, റേസിങ് ഡോഗ് അങ്ങനെ പല തലങ്ങളിൽ മികവുള്ള നായ. ഇപ്പോഴിതാ തെറപ്പി ഡോഗ് എന്ന നിലയിലും സൈബീരിയൻ ഹസ്കി സേവനം ചെയ്തൊരു സംഭവം ഇംഗ്ലണ്ടിൽ നടന്നിരിക്കുകയാണ്
Results 1-10 of 619
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.