Activate your premium subscription today
Saturday, Mar 29, 2025
ഓണത്തെക്കുറിച്ച് പറയുമ്പോൾ തന്നെ പഴമക്കാർ പറഞ്ഞു പഴകിയ പഴഞ്ചൊല്ല് ആണ് മനസ്സിലേക്ക് എത്തുക. അത് മറ്റൊന്നുമല്ല, 'കാണം വിറ്റും ഓണം ഉണ്ണണം' എന്നതാണ്. എന്നാൽ, കാലം മാറിയപ്പോൾ ചൊല്ല് ഒന്ന് മാറ്റിപ്പിടിച്ചാലും കുഴപ്പമില്ല, 'കടൽ കടന്ന് മഞ്ഞുനാട്ടിൽ എത്തിയാലും ഓണം ഉണ്ണണ്ണം' എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു.
ലണ്ടൻ ∙ ബ്രിട്ടനിലെ ഓണാഘോഷം തദ്ദേശീയരുടെ പിന്തുണയും പങ്കാളിത്തവും കൊണ്ട് അനുദിനം വ്യത്യസ്തമാവുകയാണ്. ഇത്തരം വ്യത്യസ്തകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്ലോസ്റ്റര്‍ഷെയർ എന്‍എച്ച്എസ് ആശുപത്രിയിലെ ഓണാഘോഷം. ഇവിടെ ഓണാഘോഷത്തോടനുബന്ധിച്ച് എൻഎച്ച്എസ് ക്യാന്റീനിൽ നാടൻ ഓണസദ്യ തന്നെയാണ് വിളമ്പിയത്.
അയർലൻഡിലെ മുള്ളിങ്കറിലെ ഇന്ത്യൻ കൂട്ടായ്മ ആയ വോയിസ് ഓഫ് മുള്ളിങ്കർ ഓണം ആഘോഷിച്ചു.
ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിലെ ബേൺസ്ഡേലിൽ മലയാളികൾ 'തിരുവോണവിസ്മയം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ജോർദാനിലെ വസ്ത്ര നിർമാണ കമ്പനിയായ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു. ചെയർമാൻ സനൽകുമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പെർത്തിലെ ജൂണ്ടാലുപ്പ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.
ഏത് സദ്യയിലും നടക്കുന്ന കാലത്തിനനുസരിച്ചും ചടങ്ങുകൾക്കനുസരിച്ചും വിഭവങ്ങളിൽ പല മാറ്റങ്ങളും വരാറുണ്ട്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നടക്കുന്ന കല്യാണസദ്യക്ക് മാമ്പഴ പുളിശ്ശേരിയും പൈനാപ്പിൾ കറിയും മറ്റുമുണ്ടാകും. ഓണസദ്യയും കല്യാണസദ്യയുമെല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്നാൽ മരണാനന്തര ചടങ്ങുകളുടെ
‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.
സദ്യയിലെ പ്രധാനിയാണ് ഓലൻ. സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. ഓലന്‍ ഉപ്പ് ചേർക്കാറില്ല. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്. കുമ്പളങ്ങയും വൻപയറുമാണ് ചേരുവ. എങ്ങനെ എളുപ്പത്തിൽ തയാറാക്കുമെന്ന് നോക്കാം.
മലപ്പുറം∙ ഇന്ന് സന്തോഷത്തിന്റെ വമ്പൻ പൂക്കളങ്ങളൊരുക്കി നാട് തിരുവോണം ആഘോഷിക്കുന്നു. ജില്ലയിലെ വിവിധ ടൗണുകളിൽ ഇന്നലെ പൂ, പച്ചക്കറി വിപണികളിലായിരുന്നു കൂടുതൽ ആളുകളെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രങ്ങളെടുക്കാനും മറ്റും വിട്ടുപോയവർ ഇന്നലെ ടെക്സ്റ്റൈൽസുകളിലെത്തി.മലപ്പുറം നഗരത്തിൽ കാര്യമായ
Results 1-10 of 253
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.