Activate your premium subscription today
Monday, Mar 24, 2025
സ്വാതന്ത്ര്യം എന്നതും ആഗ്രഹവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? തികച്ചും സാമൂഹ്യ ജീവി ആയ മനുഷ്യൻ അവരുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിലേക്കെത്താൻ തീർത്തും സ്വാതന്ത്ര്യൻ ആയിരിക്കേണ്ടത് അത്യാവശ്യം അല്ലേ? മനുഷ്യൻ അവരുടെ ചുറ്റുപാടുമുള്ള സഹജീവികളുടെ ജീവിതത്തിൽ അരോചകത്വം ഉണ്ടാക്കാത്ത രീതിയിൽ അവരുടേതായ
ചില സദാചാര ആളുകളുടെ ബസ് സ്റ്റോപ്പ് വെട്ടിപൊളിക്കൽ നാടകത്തോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് തിരുവനന്തപുരം C.E.T എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതിൽ മാനസിക നില തകർന്ന ചില ആങ്ങളമാർ / അമ്മാവന്മാർ ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ മുറിച്ച്
ഫെമിനിസം എന്നതിനോടുള്ള കേരളത്തിന്റെ പരിചയം എത്രയെന്നു ചോദിച്ചാൽ, ഭൂരിഭാഗവും അതൊരു അടക്കം പറച്ചിലിൽ ഒതുക്കുകയാണ് പതിവ്. ‘‘ഓ അവൾ മറ്റേതാ- ഏതു - ഓ ഫെമിനിസ്റ്റ് ’’. എതിർത്ത് സംസാരിച്ചാൽ, ശബ്ദം ഉയർത്തിയാൽ, സ്വന്തം നിലപാട് സ്വീകരിച്ചാൽ, പിന്നെ, വിളിപ്പേരുകളുടെ ആറാട്ടാണ് : തന്റേടി, അഹങ്കാരി, വീടിനു
ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നായിരിക്കാം ‘‘കാത്തിരിപ്പ്.’’ ഒരുപക്ഷെ ഇന്നും ഈ നിമിഷവും നാം ആ വാക്കിന്റെ വിലയറിയുന്നവരായിരിക്കും. ആർക്കോവേണ്ടി എന്തിനോവേണ്ടി എത്ര സമയമെന്നോ, ദിവസമെന്നോ വർഷമെന്നോ അറിയാതെ കാത്തിരിക്കുന്നവരാകും നാമെല്ലാം. ജീവിതത്തിന്റെ ഏതൊക്കെയോ തീരങ്ങളില് നാം
60 വയസു കഴിഞ്ഞാൽ നമ്മൾ എന്തേ മറ്റുള്ളവർക്ക് കളിപ്പാവകളായി മാറുന്നു. എന്തേ നമ്മുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയില്ലാതാകുന്നു. കുടുംബത്തിന് നമ്മുടെ വരുമാനം നിന്നു പോയാൽ നമ്മൾ പിന്നെ ഒന്നിനും കൊള്ളരുതാത്തവരാണോ? പ്രായമായി കഴിഞ്ഞാൽ നമ്മൾ പിന്നെ ഒന്നും ആഗ്രഹിക്കാൻ പാടില്ലേ? മറ്റുള്ളവരുടെ
യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി പഠനം തുടരാനാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. ഓർക്കുക. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികളാണ് ഇത് പറയുന്നത്. പ്രതീക്ഷകൾ. അതാണ് മനുഷ്യർ.
കരച്ചിൽ വന്നാൽ കരയുന്നതുതന്നെയാണ് നല്ലത്. അത് ആണായാലും പെണ്ണായാലും, കരയാതെ എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല.
ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ അത് ആ സ്ത്രീയുടെ കയ്യിലിരുപ്പ് കാരണമെന്ന് പറയുന്ന സമൂഹം ഈ കാലത്തും ഉണ്ടെന്നുള്ളത് തികച്ചും ആശ്ചര്യം തന്നെയാണ്. പുരുഷ മേൽക്കോയ്മ ഉള്ള സമൂഹത്തിൽ സ്ത്രീക്ക് സ്വതന്ത്രത്തോടെ നടക്കാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ കഴിയുന്നില്ലെന്നതും ഒരു വസ്തുതയാണ്.
ഭർത്താവിന്റെയും മക്കളുടെയും ഭർത്താവിന്റെ രക്ഷിതാക്കളുടെയും കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ട്യൂൺ ചെയ്ത യന്ത്രം കണക്കെ പണിയെടുക്കാനുള്ള കൂലിയില്ലാ വേലക്കാരി ആണല്ലോ ഭാര്യ..
എന്നെ പ്രതീക്ഷിച്ചും രണ്ടു ജീവനുകൾ ഉണ്ട്. അവർക്കു മുൻപിൽ ക്ലിയോപാട്രയെയോ, ഐശ്വര്യറായിയോ കൊണ്ടു നിർത്തിയാലും അവർ ഓടിവന്നു അമ്മാന്നു പറഞ്ഞു കെട്ടിപിടിക്കുന്നത് എന്നെയാണ്.
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.