Activate your premium subscription today
Wednesday, Mar 26, 2025
ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോര്‍ട്ട്. വിദേശ യാത്രയിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു പോയാല്‍ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച
പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ
ഏറ്റവും മികച്ച അറൈവല്‍ സൗകര്യങ്ങളുള്ള വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്ക്കാരം സ്വന്തമാക്കി ബെംഗളൂരു കെംപഗൗഡ വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്ക്കാരം തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തെ
എല്ലാ ഇന്ത്യന്‍ പാസ്പോര്‍ട്ടിനും ഒരു നിറമല്ല. മറിച്ച് വ്യത്യസ്തമായ നാലു നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് യാത്രികര്‍ക്ക് അനുവദിക്കാറുള്ളത്. സാധാരണ യാത്രികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അടിയന്തര യാത്രികര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ യാത്രികര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള
എല്ലാത്തരം യാത്രകളും വിനോദങ്ങളും വിലക്കി ഇന്തൊനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി. മാർച്ച് 29നാണ് എല്ലാത്തരം യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം രാജ്യം നെയ്പൈ അഥവാ നിശ്ശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ്. ഈ രാജ്യത്തിന്റെ പുതുവർഷമായി കണക്കാക്കുന്നത് ഈ
വെറും 50,000 ൽ താഴെ മാത്രം ജനസംഖ്യയുള്ള നഗരമാണ് വെനീസ്. എന്നാല്‍, പ്രതിവർഷം ഏകദേശം 30 ദശലക്ഷം സന്ദർശകരാണ് നഗരത്തില്‍ എത്തുന്നത്. അമിതടൂറിസത്തിന്റെ എല്ലാവിധ ദൂഷ്യഫലങ്ങളും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നഗരത്തെ സാരമായി ബാധിച്ചു. ഇത് നേരിടുന്നതിന്റെ ഭാഗമായി, പകല്യാത്രക്കാര്ക്കുള്ള പ്രവേശന ഫീസ്
പോക്കറ്റിന് താങ്ങാനാവുന്ന താമസ സൗകര്യങ്ങളും വിലകുറഞ്ഞ ഭക്ഷണവും പൊതുഗതാഗതവുമെല്ലാമായി, ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്നാം. ഇൻഡിഗോ, വിയറ്റ്ജെറ്റ് പോലുള്ള എയർലൈനുകൾ ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് നടത്തുന്നതിനാല്‍ വിയറ്റ്നാമിലേക്കുള്ള
പൊതുവേ മാർച്ച് മാസം എന്ന് പറയുന്നത് ശൈത്യകാലം മാറി വസന്തകാലത്തേക്ക് എത്തുന്നതാണ്. വിരിഞ്ഞു നിൽക്കുന്ന പൂക്കളും മനോഹരമായ പൂന്തോട്ടങ്ങളുമാണ് വസന്തകാലത്തിന്റെ പ്രധാന ആകർഷണം. എന്നാൽ, ശൈത്യകാലം പൂർണമായും മാറിയെന്നു പറയാനും കഴിയില്ല. മഞ്ഞ് കാലം ഒന്ന് ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള
യാത്ര ചെയ്യുമ്പോള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. പൊതുവേ ചെലവു കുറവും സൗകര്യപ്രദവുമായാണ് ഇവയെ കണക്കാക്കുന്നത്. എന്നാല്‍, കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഗ്രൂപ്പായി പോകുന്ന സമയത്ത് സ്വന്തമായി വാഹനമെടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ കാഴ്ചകളും മറ്റും പരമാവധി
ഉഡുപ്പിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്നത് നല്ല സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് കര്‍ണ്ണാടകയിലെ ഈ പട്ടണത്തിന്റെ പേരില്‍, മറ്റു സംസ്ഥാനങ്ങളില്‍പ്പോലും റസ്റ്റോറന്റുകള്‍ ഉള്ളത്. ഉഡുപ്പി നഗരത്തില്‍ നേരിട്ട് ചെല്ലുന്നവര്‍ക്ക് വയറു മാത്രമല്ല, കണ്ണും
Results 1-10 of 321
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.